കൊച്ചി നഗരത്തിൽ മൂന്നു ബൈക്ക് അപകടങ്ങളിൽ മൂന്നു മരണം
കൊച്ചി നഗരത്തിൽ മൂന്നു ബൈക്ക്  അപകടങ്ങളിൽ മൂന്നു മരണം
Sunday, October 22, 2017 12:01 PM IST
കൊച്ചി: കൊച്ചി നഗരത്തിൽ ഇന്നലെയുണ്ടായ മൂന്നു ബൈക്കപകടങ്ങളിലായി എൻജിനിയറിംഗ് വിദ്യാർഥി അടക്കം മൂന്നുപേർ മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു. പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ ഒരേദിശയിൽ പോവുകയായിരുന്ന ബൈക്കുകളുടെ ഹാൻഡിലുകൾ ഉടക്കി മറിഞ്ഞുണ്ടായ അപകടത്തിൽ വൈറ്റില ചളിക്കവട്ടം കരിവേലിപ്പറന്പിൽ കെ.എം. ജമാലുദ്ദീന്‍റെ മകൻ മുഹമ്മദ് സാജിൻ (21), കച്ചേരിപ്പടി പെട്രോൾ പന്പിനു സമീപം കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് നെടുന്പാശേരി പുതുവാശേരി പാടിയാലപ്പറന്പിൽ പരേതനായ ഹുസൈന്‍റെ മകൻ സിദ്ദിഖ് (58), വടുതല പെട്രോൾ പന്പിനു സമീപം ബൈക്ക് തെന്നിമറിഞ്ഞ് വൈപ്പിൻ മുരുക്കുംപാടം പഴമയിൽ പരേതനായ മണിയുടെ മകൻ മിഥിൻ(18) എന്നിവരാണു മരിച്ചത്. സാജിന്‍റെ സുഹൃത്തും വൈറ്റില കാവിലന്പിള്ളി രാജഗോപാലിന്‍റെ മകൻ ജിതിൻ രാജ് (27), സിദ്ദിഖിന്‍റെ ബന്ധുവായ അനൂപ് (25), മിഥിന്‍റെ സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണു പരിക്കേറ്റത്.

ഇന്നലെ രാവിലെ 11.30നായിരുന്നു പലാരിവട്ടം ബൈപാസ് ജംഗ്ഷനിലെ അപകടം. രണ്ട് സൂപ്പർ ബൈക്കുകളിലായി വൈറ്റില ഭാഗത്തുനിന്നു വരികയായിരുന്ന സാജിനും സുഹൃത്ത് ജിതിൻ രാജും. പാലാരിവട്ടം ഓവർബ്രിഡ്ജിനു സമീപത്തുവച്ച് ഇരുവരുടേയും ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ ഉടക്കിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സാജിനെയും ജിതിനെയും തൊട്ടടുത്തുള്ള എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിലെത്തിച്ചെങ്കിലും സാജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. എടത്തല കെഎംഇഎ എൻജിനിയറിംഗ് കോളജിൽ രണ്ടാം വർഷ ഇലക് ട്രോണിക്സ് വിദ്യാർഥിയാണ്. അമ്മ: സുനിത. സഹോദരൻ മുഹമ്മദ് സമീൻ (വിദ്യാർഥി). കബറടക്കം നടത്തി. കാലിനും മുഖത്തും സാരമായി പരിക്കേറ്റ ജിതിൻ മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.


നോർത്ത് ജംഗ്ഷനും കച്ചേരിപ്പടിക്കും ഇടയിലുള്ള പെട്രോൾ പന്പിനു സമീപത്ത് ഇന്നലെ ഉച്ചയ്ക്കു 2.20നാണു സിദ്ദിഖിന്‍റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. സിദ്ധിഖ് സഞ്ചരിച്ച ബൈക്ക് പന്പിനു സമീപം യു ടേണ്‍ എടുക്കാൻ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിക്കുകയായിരുന്നു. ബൈക്കിനു പിന്നിലിരിക്കുകയായിരുന്ന സിദ്ധിഖ് തെറിച്ചു റോഡിലേക്ക് വീണു. ഈ സമയം പിന്നാലെ വരികയായിരുന്ന കെഎസ്ആർടിസി ബസ് സിദ്ധിഖിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ എറണാകുളം വെസ്റ്റ് ട്രാഫിക് പോലീസിനു മൊഴി നൽകി. ബസ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന അനൂപ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരന്‍റെ മകൻ അനൂപിനു വിവാഹവസ്ത്രം വാങ്ങാനെത്തിയതായിരുന്നു സിദ്ദിഖ്. സിദ്ദിഖിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഉച്ചയ്ക്കു രണ്ടിനു ചെങ്ങമനാട് ജുമ മസ്ജിദിൽ കബറടക്കം. സാജിതയാണു ഭാര്യ. ഇന്നലെ രാവിലെ 11നു വടുതല പെട്രോൾ പന്പിനു സമീപം ബൈക്ക് തെന്നിമറിഞ്ഞാണു മിഥിൻ മരിച്ചത്. കൂടെയുണ്ടായിരുന്ന അഭിജിത്തിനു കൈക്ക് പരിക്കേറ്റു. വടുതലയിൽ മറ്റൊരു സുഹൃത്തിനെ കാണാൻ പോയതായിരുന്നു മിഥിൻ. ഓട്ടോമൊബൈൽ ടെക്നോളജി പഠിച്ചിറങ്ങിയ മിഥിൻ വൈറ്റിലയിൽ ഒരു സ്ഥാപനത്തിൽ ട്രെയ്നിയാണ്. മൃതദേഹം ആസ്റ്റർ മെഡ്സിറ്റി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. അമ്മ: ശോഭ. സഹോദരങ്ങൾ: മിഥുൻ, മീനു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.