ജി. ദേവരാജൻ ദേശീയ പുരസ്കാരം ഹരിഹരന്
ജി. ദേവരാജൻ ദേശീയ പുരസ്കാരം ഹരിഹരന്
Sunday, October 22, 2017 11:35 AM IST
തിരുവനന്തപുരം: ജി.ദേവരാജന്‍റെ പേരിൽ സ്വരലയ ഏർപ്പെടുത്തിയ സംഗീതജ്ഞർക്കുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ഹരിഹരന്. ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ലാളിത്യത്തിന്‍റെ ലാവണ്യം തുടിക്കുന്നതും ശാസ്ത്രീയ സംഗീതത്തിൽ അധിഷ്ഠിതവുമായ അനശ്വരഗാനങ്ങളുടെ ശിൽപ്പിയാണ് ഗസൽ ആലാപനരംഗത്തെ അധിപനായ ഹരിഹരനെന്ന് ജൂറി വിലയിരുത്തി. എം.എ.ബേബി ചെയർമാനും എം.ജയചന്ദ്രൻ, പ്രഭാവർമ, അബ്രദിതാ ബാനർജി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.