അജ്ഞാത ജീവിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാച്ചര്‍ മരിച്ചു
അജ്ഞാത ജീവിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാച്ചര്‍ മരിച്ചു
Sunday, October 22, 2017 11:35 AM IST
മറയൂര്‍: മറയൂര്‍ സാന്‍റല്‍ ഡിവിഷനില്‍ ചന്ദന സംരക്ഷണ ജോലിക്കിടെ പ്രാണിയുടെ കടിയേറ്റ് ഒരുവര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞിരുന്ന വനംവകുപ്പ് താത്കാലിക വാച്ചര്‍ നിര്യാതനായി. മറയൂര്‍ ചന്ദനകാടുകളില്‍ കഴിഞ്ഞ പതിനാറുവര്‍ഷമായി കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന കാരയൂര്‍ ഗ്രാമം സ്വദേശി നാഗരാജ് (54) ആണ്കഴിഞ്ഞ ദിവസം മരിച്ചത്.

ഒരുവര്‍ഷം മുന്‍പാണ് മറയൂര്‍ ചന്ദനക്കാടുകളുടെ സംരക്ഷണജോലിക്കിടെ കാരയൂര്‍ ചന്ദനകാടിനുള്ളില്‍വച്ച് പ്രാണിയുടെ കടിയേറ്റത്. ഏതു പ്രാണിയാണ് കടിച്ചതെന്ന് അറിയാന്‍ കഴിയാതെവന്നത് കൃത്യമായ ചികിത്സ ലഭിക്കുന്നതിന് തടസമായി. ഇതിനെതുടര്‍ന്ന് ശരീരമാകെ നീരൂ വയ്ക്കുകയുംതുടര്‍ന്ന് കേരളത്തിലെയും പോണ്ടിച്ചേരിയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.ചികിത്സക്കായി പലരില്‍ നിന്നും കടംവാങ്ങി ലക്ഷങ്ങളാണ് ചെലവഴിച്ചത്.ജോലിക്കിടെ സംഭവിച്ച അപകടം ആയിരുന്നിട്ടും യാതൊരു സഹായവും വനംവകുപ്പില്‍നിന്നു ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സംസ്‌കാരം നടത്തി. ഭാര്യ: രാജേശ്വരി. മക്കള്‍: സന്ധ്യ, സെന്തില്‍വേല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.