നല്ല ഓർമകളുടെ വൈദ്യക്കുറിപ്പുകളുമായി ഡോ. മാത്യു പാറയ്ക്കന്‍റെ ആത്മകഥ
നല്ല ഓർമകളുടെ വൈദ്യക്കുറിപ്പുകളുമായി ഡോ. മാത്യു പാറയ്ക്കന്‍റെ ആത്മകഥ
Friday, October 20, 2017 1:25 PM IST
കോട്ടയം: ആതുരശുശ്രൂഷാരംഗത്ത് 62 വർഷത്തെ അനുഭവങ്ങൾ കോർത്തിണക്കി ഡോ. മാത്യു പാറയ്ക്കൽ എഴുതിയ ആത്മകഥ പ്രകാശനം ചെയ്തു.

ലോകമെന്പാടുമായി സേവനം ചെയ്തുവരുന്ന ആയിരത്തിലേറെ ഡോക്ടർമാരുടെ ആരാധ്യനായ ഈ പ്രഫസർ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ അധ്യാപകനും വകുപ്പുമേധാവിയുമൊക്കെയായിരുന്നു. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്‍ററിൽ സേവനം തുടരുന്നു.

1955ലാണ് മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായത്. മുംബൈ ഗ്രാൻഡ് മെഡിക്കൽ കോളജിൽനിന്നും ജനറൽ മെഡിസിനിൽ പിജിയും നേടി.

വിവിധ മെഡിക്കൽ കോളജുകളിലെയും പരിശോധനാമുറികളിലെയും അനുഭവങ്ങളും ബന്ധങ്ങളും വ്യക്തിജീവിതവും കുടുംബവിശേഷങ്ങളുമൊക്കെ ചേർന്നതാണ് ‘മൈ ലൈഫ് എ ബ്ലസ്ഡ് ജേർണി’ എന്ന ആത്മകഥ. പുണ്യശ്ലോകനായ മാർ മാത്യു കാവുകാട്ട്, പത്രാധിപർ കെ.എം. മാത്യു, പി.കെ. നാരായണപ്പണിക്കർ, പാലാ കെ.എം. മാത്യു തുടങ്ങി ചികിത്സിച്ച ഒട്ടേറെപ്പേരുമായുണ്ടായ അനുഭവബന്ധങ്ങൾ രചനയിൽ പരാമർശിക്കുന്നു. തുടക്കം മുതൽ വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഫാമിലി ഡോക്ടറാണു മാത്യു പാറയ്ക്കൽ. വടവാതൂരിൽ പരിശീലനം നേടിയവരും പഠിപ്പിച്ചവരുമായ ഇരുപത്തഞ്ചു പേർ ഇന്നു മെത്രാൻമാരാണ്.


പണവും പ്രതാപവുമല്ല വൈദ്യം എന്നത് നല്ല സമറായന്‍റെ ശുശ്രൂഷയാണെന്നു പറയുന്നു ഡോ. മാത്യു പാറയ്ക്കൻ. കത്തോലിക്കാ സഭാംഗമെന്ന നിലയിൽ സഭയുടെ ധാർമിക പ്രബോധനങ്ങൾ ചികിത്സാ രംഗത്ത് പാലിക്കുന്നതിൽ അണുവിട വീഴ്ച വരുത്തിയിട്ടില്ല. ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയിൽ സഭയുടെ പ്രബോധനമാണ് ശരിയെന്ന് ഇദ്ദേഹം ആത്മകഥയിൽ സമർഥിക്കുന്നു.

നാമകരണ നടപടികളുടെ ഭാഗമായി വിശുദ്ധ അൽഫോൻസാമ്മ, മാർ മാത്യു കാവുകാട്ട് തുടങ്ങിയവരുടെ കബറിടം തുറന്നു പരിശോധിച്ച സഭാ സമിതിയിലും ഇദ്ദേഹം അംഗമായിരുന്നു. വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകളും ചികിത്സാ രീതികളുമൊക്കെ 85-ാം വയസിലും അറിയുകയും അനുവർത്തിക്കുകയും ചെയ്യുകയാണ് ഈ ഭിഷഗ്വരൻ.
പരേതരായ ലോനച്ചന്‍റെയും ഏലിയാമ്മയുടെയും മകനാണ്. വൈക്കം കൂട്ടിപ്പറന്പിൽ മറിയാമ്മ മാത്യുവാണ് ഭാര്യ. മക്കൾ: ബീന, ഷീലാ, ഗീത.

കോട്ടയം കളക്‌ട്രേറ്റിനു സമീപമുള്ള ഭവനത്തിൽ ഇപ്പോഴും സേവനനിരതനാണ്. കോട്ടയം ലൂർദ് ഫൊറോന ദേവാലയ പുനർനിർമാണം നടന്നുകൊണ്ടിരിക്കേ, ദേവാലയ ട്രസ്റ്റിയായും ഡോ. മാത്യു പാറയ്ക്കൽ സേവനം ചെയ്യുന്നു.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.