മെഡിക്കൽ കോളജ് പ്രവേശനം; ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
മെഡിക്കൽ കോളജ് പ്രവേശനം; ഓർഡിനൻസിൽ  ഗവർണർ ഒപ്പിട്ടു
Friday, October 20, 2017 1:09 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പിട്ടു.

സുപ്രീംകോടതി പ്രവേശനനടപടികൾ റദ്ദാക്കിയ കണ്ണൂർ കോളജിലേക്കുള്ള വിദ്യാർഥി പ്രവേശനം സാധൂകരിക്കാൻ സർക്കാർ ഇറക്കിയ ഓർഡിനൻസ്, നേരത്തെ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഗവർണർ മടക്കി അയച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ സർക്കാരിൽ നിന്നുള്ള വിശദീകരണം ലഭിച്ച ശേഷമാണു ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടത്.

കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റിലെ പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന് അന്നത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി ചെയർമാനായിരുന്ന ജസ്റ്റീസ് ജയിംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പുറത്തറിയിക്കാതെ ഈ കോളജ് ഈ സീറ്റുകളിലേക്ക് വിദ്യാർഥികളുടെ എംബിബിഎസ് പ്രവേശനം നടത്തി.


ആദ്യ വർഷത്തെ പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ മാത്രമാണ് പ്രവേശന നടപടികൾക്ക് അംഗീകാരമില്ലെന്നു വ്യക്തമായത്.
കുട്ടികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുകയാണുണ്ടായത്. ഇതേത്തുടർന്നു മാനേജ്മെന്‍റ് സർക്കാരിനെ സമീപിച്ചു. തുടർന്ന് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഈ ഓർഡിനൻസിന്‍റെ നിലനില്പിൽ നിയമമന്ത്രി ഉൾപ്പെടെയുള്ളവർ മന്ത്രിസഭാ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നു കൂടുതൽ വിശദമായി ചർച്ചചെയ്ത് കൂടുതൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരികയും മന്ത്രിസഭ ഓർഡിനൻസിന് അംഗീകാരം നൽകി ഗവർണറുടെ അനുമതിക്കായി അയയ്ക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.