കേന്ദ്രസർക്കാരിനെതിരേ ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്ര ഇന്നു തുടങ്ങും
കേന്ദ്രസർക്കാരിനെതിരേ ഇടതുമുന്നണിയുടെ   ജനജാഗ്രതാ യാത്ര ഇന്നു തുടങ്ങും
Friday, October 20, 2017 1:09 PM IST
തിരുവനന്തപുരം : സംസ്ഥാന രാഷ്‌ട്രീയം സോളാറിന്‍റെ ചൂടിൽ കത്തിനിൽക്കേ ഇടതു മുന്നണിയുടെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്നു തുടക്കമാകും. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുന്നതിനും ഇടതു സർക്കാരിന്‍റെ ജനോപകാരപ്രദമായ നടപടികൾ വിശദീകരിക്കുന്നതിനും വേണ്ടിയാണു ജാഥ സംഘടിപ്പിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജാഥ മഞ്ചേശ്വരത്തു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതൃത്വം നൽകുന്ന ജാഥ തിരുവനന്തപുരം പാളയത്തു മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. നവംബർ മൂന്നിനാണു ജനജാഗ്രതാ യാത്രയുടെ സമാപനം.

സിപിഎമ്മിന്‍റെ അക്രമ രാഷ്‌ട്രീയത്തിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ടുള്ള രാഷ്‌ട്രീയ വിവാദങ്ങൾ തുടരവേയാണു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനെതിരേ മുദ്രാവാക്യവുമായി ഇടതുമുന്നണി ജനജാഗ്രതാ യാത്ര നയിക്കുന്നത്.

വികസനത്തിന്‍റെ കാര്യത്തിൽ കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി സിപിഎം നേതൃത്വവും ഇടതുമുന്നണിയും പ്രഖ്യാപിച്ച സാഹചര്യത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ഇടതുമുന്നണിയുടെ ജാഥ രാഷ്‌ട്രീയപ്രത്യാരോപണങ്ങൾക്കു വേദിയാകും.

ഇതിനിടെയാണു സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സോളാർ കേസുമായി ബന്ധപ്പെട്ടുള്ള ജസ്റ്റീസ് ശിവരാജൻ കമ്മീഷന്‍റെ റിപ്പോർട്ടും ചർച്ചയാകുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അന്ന് അദ്ദേഹത്തോടൊപ്പം മന്ത്രിസഭയിൽ അംഗമായിരുന്നവർക്കുമെതിരേ സോളാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാനഭംഗമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുക്കുമെന്ന് ഇടതു സർക്കാർ പ്രഖ്യാപിച്ച സാഹചര്യം നിലനിൽക്കുകയാണ്. സോളാർ റിപ്പോർട്ട് അടുത്ത മാസം കേരള നിയമസഭയിൽ വയ്ക്കാൻ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ യാത്രയിൽ പ്രചാരണത്തിന്‍റെ മുഖ്യായുധമാകുക സോളാർ റിപ്പോർട്ടു തന്നെയാകും.


ബിജെപിയുടെ ജനരക്ഷായാത്ര പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേമായെങ്കിലും ആർഎസ്എസ് ആക്രമണങ്ങൾക്കെതിരേ സിപിഎം തിരിച്ചു നടത്തിയ പ്രചാരണം അവരുടെ യാത്രയുടെ പ്രസക്തിക്കു മങ്ങലേൽപ്പിച്ചു.

പല ജില്ലകളിലും സിപിഎം ആർഎസ്എസിനെതിരേ നടത്തിയ പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടുവെന്ന അഭിപ്രായമാണു മിക്ക ബിജെപി നേതാക്കൾക്കുമുള്ളത്. അതുകൊണ്ടുതന്നെ തങ്ങളുടെ ജനരക്ഷാ യാത്രയ്ക്കു ശേഷം ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്രയെ എങ്ങനെ നേരിടുമെന്ന ആശയക്കുഴപ്പവും ബിജെപി നേതൃത്വത്തിനുണ്ട്.

സോളാർ കേസ് കഴിഞ്ഞ സർക്കാരിനെതിരേ രാഷ്‌ട്രീയമായി ഉപയോഗിച്ചതിന്‍റെ ഗുണഭോക്താക്കളാണ് ഇടതുമുന്നണി. ഇപ്പോൾ അധികാരത്തിൽ തിരിച്ചെത്തിയതിൽ സുപ്രധാന പങ്കുവഹിച്ചതും സോളാർ വിവാദം തന്നെ എന്നതിൽ ഇടതുമുന്നണിയിൽ ആർക്കും സംശയമില്ല. സോളാർ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുമ്പോൾ പിന്നീടതിന്‍റെ രാഷ്‌ട്രീയ ഗുണഭോക്താവും ഇടതുമുന്നണി തന്നെയായിരിക്കുമെന്നു നിഗമനത്തിൽ തന്നെയാണു ഇടതു നേതൃത്വം.

എം. പ്രേംകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.