സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാൻ 31-വരെ അവസരം
Friday, October 20, 2017 12:59 PM IST
തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംസ്ഥാന തൊഴിൽ വകുപ്പു മുഖേന നടപ്പിലാക്കി വരുന്ന സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാൻ ഈ മാസം 31 വരെ അവസരം.

രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർഎസ്ബിവൈ) പദ്ധതി വിഭാവനം ചെയുന്ന ആനുകൂല്യങ്ങൾ കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി അംഗങ്ങൾക്കും 600 രൂപയിൽ താഴെ റേഷൻ കാർഡിൽ പ്രതിമാസം വരുമാനം ഉള്ള കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണു സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (ചിസ്).

ആർഎസ്ബിവൈ പദ്ധതി നടത്തിപ്പിൽ ഇൻഷ്വറൻസ് പ്രീമിയത്തിന്‍റെ 60 ശതമാനം കേന്ദ്ര സർക്കാരും ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരുമാണു വഹിക്കുന്നത്. സംസ്ഥാനത്തു തൊഴിൽ നൈപുണ്യ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്‍റെ തൊഴിൽ നൈപുണ്യ വകുപ്പിന്‍റെ കീഴിൽ രൂപീകൃതമായ ചിയാക് (കോമ്പ്രിഹെൻസീവ് ഹെൽത്ത് ഇൻഷ്വറൻസ് ഏജൻസി ഓഫ് കേരള) എന്ന നോഡൽ ഏജൻസി മുഖാന്തരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അംഗമായവർക്കു ലഭിക്കുന്ന സഹായം

ഈ പന്ധതി പ്രകാരം എംപാനൽ ചെയ്യപ്പെട്ട സംസ്ഥാനത്തെ 554 ആശുപത്രികളിൽ നിന്നും ചികിത്സാ സഹായം ലഭിക്കും. ഇതിൽ 288 സർക്കാർ ആശുപത്രികളും 266 സ്വകാര്യ ആശുപത്രികളും ഉൾപ്പെടും. ഒരു വർഷത്തിൽ ഒരു കുടുംബത്തിനു സാധാരണ ചികിത്സയാണെങ്കിൽ 30000 (മുപ്പതിനായിരം ) രൂപയുടെ കിടത്തി ചികിത്സ ലഭിക്കും. മാരക രോഗമാണെങ്കിൽ 70000 (എഴുപതിനായിരം) രൂപയുടെ ചികിത്സാ സഹായം കൂടി ലഭ്യമാകും. ഇതിനായി വർഷം 738 രൂപ പ്രിമിയം തുക അടയ്ക്കണം. ഇപ്പോൾ മുതിർന്ന പൗരന്മാർക്കു കൂടി ഈ ചികിത്സാ സഹായം ലഭിക്കും. ഇതിനായി അവർ 192 രൂപ മാത്രം പ്രിമിയം തുക അടച്ചാൽ മതിയാകും.


ഒരു കുടുംബത്തിലെ അഞ്ചു പേർക്കാണു സഹായം ലഭിക്കുക. ഇൻഷ്വറൻസ് തുക ഒരംഗത്തിനു മാത്രമായോ അഞ്ച് അംഗങ്ങൾക്കായോ ഉപയോഗപ്പെടുത്താവുന്നതാണ്. ജനറൽ വാർഡിൽ സൗജന്യ കിടത്തി ചികിത്സയാണു ലഭിക്കുക. കിടത്തി ചികിത്സിക്കുന്പോൾ ആവശ്യമായി വരുന്ന മരുന്നുകൾ, സ്കാനിംഗ് ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും സൗജന്യമായിരിക്കും. പ്രസവ ചികിത്സയ്ക്കും പദ്ധതി സൗജന്യം ലഭിക്കും. പദ്ധതിയിൽ ചേരുന്നതിനു പ്രായപരിധി ഇല്ല. ചികിത്സയ്ക്കായി രോഗി ഒരു രൂപയും മുടക്കേണ്ടതില്ല. സ്മാർട്ട് കാർഡ് മാത്രം ആശുപത്രിയിൽ നൽകിയാൽ മതിയാകും.

അർഹരായ വിഭാഗങ്ങൾ

എഎവൈ (മഞ്ഞ നിറം) മുൻഗണന (പിങ്ക് നിറം) വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുടമകൾ. 1000 രൂപയോ അതിൽ കുറവോ മാസപെൻഷൻ കിട്ടുന്ന ഇപിഎഫ് പെൻഷനേഴ്സ്.
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ഇഎസ്ഐ അനുകൂല്യം ഇപ്പോൾ ലഭിക്കാത്ത കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ. തെരുവുകച്ചവടക്കാർ, വീട്ടുവേലക്കാർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 15 ദിവസമെങ്കിലും പണിയെടുത്തവർ. ആശ്രയ കുടുംബങ്ങൾ.

അംഗൻവാടി തൊഴിലാളികൾ. എൻഡോസൾഫാൻ ദുരിതബാധിതർ. വികലാംഗർ ഉൾപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾ. അഗതി മന്ദിരങ്ങളിലെ അന്തേവാസികൾ.

രജിസ്ട്രേഷനു വേണ്ട രേഖകൾ

പുതിയ റേഷൻ കാർഡ്. ആധാർ കാർഡ്. തൊഴിൽ തെളിയിക്കുന്ന രേഖ. ബാങ്ക് പാസ് ബുക്ക് (അസലും പകർപ്പും). കുടുംബത്തിലെ ഒരാൾ മാത്രം രേഖകൾ ഹാജരാക്കിയാൽ മതി.
അക്ഷയ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. 34, 84,724 കുടുംബങ്ങൾ സർക്കാരിന്‍റെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.