ചീഫ് ലൈബ്രേറിയന്‍റെ ശന്പളപരിഷ്കരണ അപാകത പരിഹരിക്കണമെന്നു കോടതി
Friday, October 20, 2017 12:00 PM IST
കൊച്ചി: ഹൈക്കോടതിയിലെ ചീഫ് ലൈബ്രേറിയന്‍റെ ശന്പളപരിഷ്കരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നു ഹൈക്കോടതി. ഇല്ലെങ്കിൽ കോടതിയലക്ഷ്യ ഹർജിയിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ലൈബ്രേറിയനായ തന്‍റെ ശന്പളം പരിഷ്കരിച്ചതിലെ അപാകത പരിഹരിക്കാനുള്ള ഹൈക്കോടതിയുടെ നിർദേശം പാലിച്ചില്ലെന്നാരോപിച്ചു കെ.ജി. രാജ്മോഹൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന സുബ്രത ബിശ്വാസിനുമെതിരേയാണു ഹർജി നൽകിയത്.


പോരായ്മ പരിഹരിക്കാൻ ഒരവസരംകൂടി നൽകുകയാണെന്നു വ്യക്തമാക്കി ഹർജി നവംബർ ഒന്നിനു വീണ്ടും പരിഗണിക്കാൻ മാറ്റി.

ഹൈക്കോടതിയിലെ ലൈബ്രേറിയൻ, ചീഫ് ലൈബ്രേറിയൻ എന്നിവരുടെ ശന്പളസ്കെയിൽ നിയമസഭയിലെ ലൈബ്രേറിയൻ, ചീഫ് ലൈബ്രേറിയൻ എന്നിവരുടെ ശന്പള സ്കെയിലിനു തുല്യമാണ്. എന്നാൽ ഒന്പതാം ശന്പള പരിഷ്കരണ കമ്മീഷൻ ഇതു നിശ്ചയിച്ചതിൽ അപാകതയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.