നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതി
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതി
Thursday, October 19, 2017 12:34 PM IST
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനം. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ എറണാകുളം പോലീസ് സേഫ് ഹൗസിൽ പ്രത്യേക സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നടന്ന യോഗത്തിലാണ് തീരുമാനം. സ്പെഷൽ പ്രോസിക്യൂട്ടർ എ. സുരേശനും യോഗത്തിൽ പങ്കെടുത്തു.

കേസിൽ കുറ്റപത്രം തയാറായെന്നും ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും എറണാകുളം റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ നിയമവശങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണു കുറ്റപത്രം സമർപ്പിക്കുക. നടൻ ദിലീപിന്‍റെ ക്വട്ടേഷൻ ഏറ്റെടുത്താണു പൾസർ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തിലുള്ളതാണു കുറ്റപത്രം. കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, പ്രതിയെ സഹായിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽവയ്ക്കൽ, ഐടി ആക്ട്പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയും ദിലീപിനെതിരേ ചുമത്തുമെന്നാണ് അറിയുന്നത്.


ഇരുപതിലേറെ നിർണായകതെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടാകും. ദിലീപിനെതിരേയുള്ള തെളിവുകളും യോഗത്തിൽ വിലയിരുത്തി. ദിലീപിനെ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ ആക്കാമെന്നു നേരത്തേതന്നെ നിയമോപദേശം ലഭിച്ചിരുന്നു. കേസിൽ നിലവിൽ ഒന്നാം പ്രതിയാക്കിയിരിക്കുന്ന പൾസർ സുനി എന്ന സുനിൽകുമാറിനു നടിയോട് പൂർവവൈരാഗ്യമൊന്നും ഇല്ലായിരുന്നുവെന്നും ദിലീപ് ഏൽപിച്ച ജോലി മാത്രമാണു ചെയ്തെന്നുമാണു പോലീസ് വിലയിരുത്തൽ. ‌അതുകൊണ്ട് ദിലീപിനെ ഒന്നാം പ്രതിയാക്കിയശേഷം സുനിൽ കുമാറിനെ കൂട്ടുപ്രതി
യാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.