രമിത്ത്‌ വധം: സിപിഎം ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 15 പ്രതികള്‍; അറസ്റ്റിലായത്‌ ഒൻപതു പേര്‍
Thursday, October 19, 2017 12:34 PM IST
തലശേരി: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.

ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ഇന്നലെ തലശേരി ജുഡീഷല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ 900 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം പിണറായി ഏരിയ കമ്മിറ്റിയംഗം ഉള്‍പ്പെടെ 15 പ്രതികളുള്ള കേസില്‍ ഇതുവരെ ഒൻപത്‌ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ആറു പ്രതികള്‍ ഒളിവിലാണെന്നാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌.

നേരത്തെ ടൗണ്‍ സിഐയായിരുന്ന പ്രദീപന്‍ കണ്ണിപ്പൊയില്‍, എഎസ്‌ഐമാരായ വേണു, അജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ കൊലയാളി സംഘം ഉള്‍പ്പെടെയുള്ള ഒൻപത്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

രമിത്തിന്‍റെ മാതാവ്‌, സഹോദരി, സംഭവസ്ഥലത്തുള്ള പെട്രോള്‍ പന്പ് ജീവനക്കാര്‍, എക്‌സൈസ്‌ ഓഫീസിലെ ജീവനക്കാര്‍ എന്നിവരുൾപ്പെടെ 160 സാക്ഷികളാണ് കേസിലുള്ളത്‌. കൊലയ്ക്ക് ഉപയോഗിച്ച ഒരു മഴുവും രണ്ട്‌ വാളുകളും രക്തംപുരണ്ട വസ്‌ത്രങ്ങളും ഉള്‍പ്പെടെ 60 തൊണ്ടിമുതലുകളാണ്്‌ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത്‌. സിപിഎം പ്രവര്‍ത്തകരായ രവീന്ദ്രന്‍, മോഹനന്‍ എന്നിവരെ കൊലപ്പെടുത്തിയതിന്‍റെ വിരോധത്തിലാണ് പ്രതികള്‍ രമിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്‌.


2016 ഒക്ടോബര്‍ 12 നാണ്‌ കേസിനാസ്‌പദമായ സംഭവം. രാവിലെ 10.15 ന്‌ പിണറായി ഓലയമ്പലത്തെ വീടിനടുത്തുവച്ച്‌ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ്്‌ അക്രമിസംഘം ലോറി ഡ്രൈവറായ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്‌.

ഏതാനും വർഷങ്ങൾക്കുമുന്പ് മട്ടന്നൂരിനടുത്ത് ചാവശേരിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ കൃഷ്‌ണകൃപയില്‍ ചോടോന്‍ ഉത്തമന്‍റെ ഏക മകനായിരുന്നു രമിത്ത്‌.

എസ്‌എഫ്‌ഐ കണ്ണൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്‍റും സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം പിണറായി ഏ‌രിയാ കമ്മിറ്റിയംഗവുമായ പിണറായി ചേരിക്കലിലെ അഖില്‍, പ്രയാഗ്‌, പിണറായി കണ്ടോത്ത്‌ വീട്ടില്‍ ജ്യോതിഷ്‌, പിണറായി കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത്‌, ചുമട്ടുതൊഴിലാളിയായ പിണറായി പുതിയപുരയില്‍ സി.കെ.അഹദ്‌, നിര്‍മാണ തൊഴിലാളി വെണ്ടുട്ടായി കണ്ണോത്ത്‌പൊയില്‍ നിജേഷ്‌, ഡോക്ടര്‍മുക്കിലെ വി. ജിജീഷ്‌, പിണറായി ചേരിക്കല്‍ സൗഭാഗ്യയില്‍ സായൂജ് എന്നിവരാണ് രമിത്ത് വധക്കേസിൽ ഇതിനോടകം അറസ്റ്റിലായവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.