ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ; പ്രശ്നങ്ങൾ പരിഹരിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാർ
Thursday, October 19, 2017 12:34 PM IST
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കുന്നതിന് പോലീസ് നടപടി സ്വീകരിക്കുന്നു.

ഇതിന്‍റെ ഭാഗമായി തങ്ങളുടെ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് അവരുടെ സുരക്ഷാ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് ജനമൈത്രി ബീറ്റ് ഓഫീസർമാരെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

ഡിവൈഎസ്പിമാർ ഏതെങ്കിലും അവധി ദിവസം തങ്ങളുടെ പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച് സുരക്ഷാ പ്രശ്നങ്ങളും പരാതികളും ചർച്ച ചെയ്യുന്നതിനും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ജില്ലാ ഭരണകൂടം, തൊഴിൽ വകുപ്പ് എന്നിവയുമായി സഹകരിച്ച് സാധ്യതയുള്ള സ്ഥലങ്ങളിൽ അവരുടെ ഒത്തുചേരലും സാംസ്കാരിക പരിപാടികളും ആവിഷ്കരിക്കാവുന്നതാണ്.


ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അതിക്രമങ്ങൾക്ക് ഇരയാവുന്നു എന്ന തെറ്റായ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിൽ അത്തരം തെറ്റിദ്ധാരണകൾ നീക്കുക എന്ന ലക്ഷ്യത്തോടെയാണു പോലീസ് പുതിയ സംരംഭത്തിനു രൂപം കൊടുത്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.