മഴ: ജില്ലകളിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
Tuesday, June 27, 2017 12:14 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തരഘട്ടത്തില്‍ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് സഹായം തേടണമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 1079, 9495323497, 9995378870, 8281737129, 9495482815.കാസര്‍ഗോഡ്: 9496419781, 0499 4257700.കണ്ണൂർ: 9447016601, 0497 2713266. വയനാട്: 9447525745, 04936 204151. കോഴിക്കോട്:8547950763, 0495 2371002. മലപ്പുറം: 9605073974, 0483 2736320.പാലക്കാട്: 9847864766, 04912505309.തൃശൂര്‍: 944614165 6, 0487 2362424. എറണാകുളം: 9744091291, 0484 2423513. ഇടുക്കി: 9446151657, 04862233111. കോട്ടയം: 9446052429, 0481 2562201. ആലപ്പുഴ: 9496548165, 0477 2238630. പത്തനംതിട്ട: 9946022317, 0468 2322515. കൊല്ലം: 9061346417, 0474 2794002. തിരുവനന്തപുരം: 9495588736, 0471 2730045. ജില്ലകളില്‍ നിന്ന് ടോള്‍ ഫ്രീ നമ്പറായ 1077 ലേക്കും വിളിക്കാം.


അത്യാഹിതമുണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ ഈ നമ്പരുകളില്‍ വിവരമറിയിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചോ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചോ പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ റവന്യു മന്ത്രിയെ നേരിട്ട് അറിയിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.