ഹൈദരാബാദ് - കൊച്ചുവേളി സ്പെഷൽ ട്രെയിൻ
ഹൈദരാബാദ് - കൊച്ചുവേളി സ്പെഷൽ ട്രെയിൻ
Friday, June 23, 2017 12:35 PM IST
തിരുവനന്തപുരം: ഹൈദരാബാദിനും കൊച്ചുവേളിയ്ക്കുമിടയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനു ദക്ഷിണ റെയിൽവേ താഴെപ്പറയുന്ന സ്പെഷൽ ട്രെയിനുകൾ ഓടിക്കും.

ഹൈദരാബാദ് - കൊച്ചുവേളി സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (നം. 07115) ജൂലൈ ഒന്ന്, എട്ട് തീയതികളിൽ ( ശനിയാഴ്ച ) ഹൈദരാബാദിൽ നിന്നു രാത്രി ഒമ്പതിന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ പുലർച്ചെ 3.20 ന് കൊച്ചുവേളിയിലെത്തും.
മടക്കയാത്രയിൽ കൊച്ചുവേളി - ഹൈദരാബാദ് സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിൻ (നം. 07116) ജൂലൈ മൂന്ന്, പത്ത് തീയതികളിൽ (തിങ്കളാഴ്ചകൾ) രാത്രി 8.15 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട് ബുധനാഴ്ചകളിൽ 3.30 ന് ഹൈദരാബാദിലെത്തും.


ഈ ട്രെയിനുകൾക്ക് കൊല്ലം, കായംകുളം, ചെങ്ങന്നൂർ തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, വാണിയമ്പാടി, അമ്പൂർ, കാട്ട്പാടി, ചിറ്റൂർ, തിരുപ്പതി, റെനിഗുണ്ട , ഗുഡൂർ, നെല്ലൂർ, ഓംഗോൾ, തെനാലി, ഗുണ്ടൂർ, പിഗിടിപ്പള്ളി, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഈ ട്രെയിനുകൾക്ക് 16 സ്ലീപ്പർ ക്ലാസ് കോച്ചുകളുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.