സ്കൂൾ തസ്തികനിർണയ മാർഗനിർദേശമായി
സ്കൂൾ തസ്തികനിർണയ മാർഗനിർദേശമായി
Tuesday, June 20, 2017 12:46 PM IST
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലെ തസ്തികനിർണയം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മാർഗ നിർദേശം പുറപ്പെടുവിച്ചു.

എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെയും തസ്തികനിർണയ ഉത്തരവുകൾ ജൂലൈ 15 നു മുമ്പ് പ്രസിദ്ധീകരിക്കണം. 2017-18 ലെ തസ്തിക നിർണയം നടത്തുമ്പോൾ മുൻ വർഷത്തെ തസ്തികകളായി കണക്കിലെടുക്കേണ്ടത് 2015-16 ൽ അനുവദിച്ച തസ്തികകളായിരിക്കണമെന്നു മാർഗരേഖ വ്യക്തമാക്കി. കഴിഞ്ഞ അധ്യയനവർഷത്തെ തസ്തികനിർണയം നടക്കാത്ത സാഹചര്യത്തിലാണിത്.

2017-18 ലെ തസ്തിക നിർണയം മാത്രമാണ് ഇപ്പോൾ നടത്തേണ്ടത്. 2017-18 ലെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ ആധാരമാക്കിയാണ് ഈ വർഷം തസ്തികകൾ അനുവദിക്കേണ്ടത്.

എൽപി സ്കൂളിൽ ഒന്നു മുതൽ നാലു വരെയോ ഒന്നു മുതൽ അഞ്ചു വരെയോ ഉള്ള ക്ലാസുകളിൽ 150-ൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ അവിടങ്ങളിലെ പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കി ഒരു അധിക എൽപിഎസ്എ, യുപിഎസ്എ തസ്തിക അനുവദിക്കാം. യുപി സ്കൂളുകളിൽ അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ 100-ൽ കൂടുതൽ കുട്ടികളുണ്ടെങ്കിലോ, ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ ഉള്ള യുപി സ്കൂളിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ 150 ൽ കൂടുതൽ കുട്ടികളുണ്ടെങ്കിലോ, അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ 100 ൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിലോ ഇപ്രകാരം ഒരു അധ്യാപക തസ്തിക സൃഷ്ടിക്കാം.

സംസ്കൃതം, അറബിക്, ഉറുദു ഭാഷാധ്യാപകരെ നിലനിർത്തുന്നതിന് പ്രസ്തുത ഭാഷ പഠിക്കുന്ന മിനിമം കുട്ടികളുടെ എണ്ണത്തിൽ കുറവു വരുത്തിയിട്ടുണ്ട്. തസ്തിക നഷ്ടമായി പുനർവിന്യസിക്കപ്പെട്ട സംരക്ഷിത ഭാഷാധ്യാപകർക്ക് മാതൃവിദ്യാലയത്തിൽ മൂന്നു ദിവസം ജോലി നോക്കുന്നതിനാണ് ഈ ക്രമീകരണം. 2017-18 ൽ അർഹതയുള്ള അധിക തസ്തികകളും ഈ തസ്തികാ നിർണയം വഴി അനുവദിക്കേണ്ടതാണ്.

തസ്തിക നിർണയ ഉത്തരവിന്‍റെ പകർപ്പ് സഹിതം ബന്ധപ്പെട്ട സൂപ്പർ ചെക്ക്സെൽ ഓഫീസർക്ക് തസ്തിക നിർണയ ഉത്തരവ് പ്രസിദ്ധീകരിച്ചാലുടൻ അയച്ചുനല്കണം.

2017-18 ലെ തസ്തിക നിർണയത്തിലൂടെ 2017 ജൂലൈ മുതൽ തസ്തിക നഷ്ടമാകുന്ന അധ്യാപക- അനധ്യാപകരിൽ അർഹതയുള്ളവരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തണം. ഇവർക്കു പുനർ വിന്യാസം ലഭിക്കുന്ന തീയതി മുതലേ ശമ്പളത്തിനുള്ള അർഹതയുള്ളൂ.
തസ്തിക നിർണയ ഫയലുകളുടെ നിയമപരമായ പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 2017 ഓഗസ്റ്റ് 31 നുള്ളിൽ പൂർത്തിയാക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

ഒമ്പത്, പത്ത് ക്ലാസുകളിൽ 50 വിദ്യാർഥികൾക്ക് ഒരു ഡിവിഷൻ എന്ന രീതി നടപ്പിലാക്കിയാൽ നിലവിലുള്ള നിരവധി തസ്തികൾ നഷ്ടമാകുമെന്നും ഈ നിലപാട് നിരാശാജനകമാണെന്നും കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം പറഞ്ഞു.

തസ്തിക നിർണയം ഇങ്ങനെ <യB>

ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ 30 കുട്ടികൾക്ക് ഒരു ഡിവിഷൻ. 31 മുതൽ 60 വരെ രണ്ടു ഡിവിഷൻ. 61 മുതൽ 90 വരെ മൂന്നു ഡിവിഷൻ. 91 മുതൽ 120 വരെ നാലു ഡിവിഷൻ. 121 മുതൽ 200 വരെ അഞ്ചു ഡിവിഷൻ.

ആറു മുതൽ എട്ടുവരെ ക്ലാസുകളിൽ 35 കുട്ടികൾക്ക് ഒരു ഡിവിഷൻ, 36 -70 രണ്ടു ഡിവിഷൻ, 71 -105 മൂന്ന്, 106 - 140 നാല്, 141 -175 അഞ്ച്.

ഒമ്പത്, പത്ത് ക്ലാസുകളിൽ 50 വരെ കുട്ടികൾക്ക് ഒരു ഡിവിഷൻ, 51 -95 രണ്ട്, 96 -140 മൂന്ന്, 141 -185 നാല്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.