റെഡ്ക്രോസ് സൊസൈറ്റി കമ്മിറ്റികൾ പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: ഹൈക്കോടതി
റെഡ്ക്രോസ് സൊസൈറ്റി  കമ്മിറ്റികൾ പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: ഹൈക്കോടതി
Thursday, March 30, 2017 12:53 PM IST
കൊച്ചി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാനെ മാറ്റുകയും കമ്മിറ്റികൾ പിരിച്ചുവിടുകയും ചെയ്ത സർക്കാർ നടപടി റദ്ദാക്കിയ സിംഗിൾബെഞ്ചിന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സർക്കാർ നടപടി നിയമവിരുദ്ധമെന്നു വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം.

അഴിമതി ആരോപണത്തെത്തുടർന്നു കഴിഞ്ഞ ജൂലൈ 15 നാണ് സംസ്ഥാന ചെയർമാൻ സുനിൽ സി. കുര്യനെ മാറ്റിയും എക്സിക്യൂട്ടീവ്, ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടും സർക്കാർ ഉത്തരവിറക്കിയത്. റെഡ്ക്രോസിലെ സാന്പത്തിക ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി സംഘടനയുടെ മാനേജ്മെന്‍റ് കമ്മിറ്റിയംഗമായ കരമന സ്വദേശി സി. ഭാസ്കരൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ദേശീയ പ്രസിഡന്‍റു കൂടിയായ രാഷ്‌ട്രപതിക്കു നൽകിയ പരാതിയെ തുടർന്നായിരുന്നു സർക്കാരിന്‍റെ തീരുമാനം.

ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ സുനിൽ സി കുര്യനടക്കം നൽകിയ ഹർജികളിൽ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് വിലയിരുത്തി സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഇപ്പോഴത്തെ ഉത്തരവ്.


രാഷ്‌ട്രപതിയും ഗവർണറുമൊക്കെ രക്ഷാധികാരികളായ സൊസൈറ്റിയിലെ ഓഫീസ് ഭാരവാഹികൾക്കെതിരെ അഴിമതിയും സ്വജനപക്ഷാപതവുമടക്കം ആരോപണങ്ങൾ ഉയരുന്പോൾ സർക്കാരിന് മൂകസാക്ഷിയായി നിൽക്കാനാവില്ലെന്ന് സർക്കാരിനു വേണ്ടി അപ്പീലിൽ ഹാജരായ അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ചെയർമാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആക്ടും സ്കീമും അനുസരിച്ച് സർക്കാരിന് ഇതിൽ ഒരു റോളുമില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

സൊസൈറ്റിയുടെ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. സൊസൈറ്റിയുടെ സംസ്ഥാന സമിതിക്കെതിരെ ലഭിച്ച പരാതി അന്വേഷിക്കാൻ നിർദേശിച്ചാണ് രാഷ്‌ട്രപതി സർക്കാരിന് നിർദേശം നൽകിയത്. ഇതിൽ റിപ്പോർട്ട് നൽകുന്നതിനു പകരം സർക്കാർ നടപടി സ്വീകരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.