കോളജുകളിലെ ഇന്‍റേണൽ മാർക്ക് പ്രശ്നം പരിശോധനയ്ക്കായി സബ് കമ്മിറ്റി
Thursday, March 30, 2017 12:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ വിദ്യാർഥികളെ ചൂഷണം ചെയ്യുന്നുവെന്ന ആരോപണം പരിശോധിച്ച് റിപ്പോർട്ട് നല്കാൻ രൂപീകരിച്ച ഡോ. ബാസു സെബാസ്റ്റ്യൻ കമ്മിറ്റിക്കു ലഭിച്ചത് 200-ൽ അധികം പരാതികൾ. പരാതികളിലേറെയും സ്വാശ്രയ എൻജിനിയറിംഗ് കോളജുകളുമായി ബന്ധപ്പെട്ടതാണ്. ഇന്‍റേണൽ മാർക്ക് നല്കാതെ തങ്ങളെ മനപ്പൂർവം തോല്പിച്ചതായാണു നേരിട്ടു പരാതി നല്കിയ വിദ്യാർഥികളിലേറെയും പറയുന്നത്.

ഓരോ സർവകലാശാലയിലും ഇന്‍റേണൽ മാർക്ക് നല്കുന്നതു വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ ഇതുസംബന്ധിച്ചു ചർച്ച ചെയ്യുന്നതിനായി ഓരോ സർവകലാശാലയിലും സബ് കമ്മിറ്റി രൂപീകരിക്കും.

മെഡിക്കൽ, എൻജിനിയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഇന്‍റേണൽ മാർക്കിനെക്കുറിച്ചാണ് സമിതി പരിശോധന നടത്തിയത്. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ചെയർമാനായ സമിതിയിൽ ആരോഗ്യ, സാങ്കേതിക , കാലിക്കട്ട് സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാരായിരുന്നു അംഗങ്ങൾ. ഈ മാസം തന്നെ സർക്കാരിന് റിപ്പോർട്ട് നല്കാനായിരുന്നു സമിതിയുടെ നേരത്തേയുള്ള തീരുമാനം. എന്നാൽ, ആദ്യ റിപ്പോർട്ട് പരിഗണനയ്ക്കായി ഈ സമിതി ചർച്ചയ്ക്കെടുത്തപ്പോൾ സംസ്ഥാനത്തെ ഓരോ സർവകലാശാലയിലും ഇന്‍റേണൽ മാർക്ക് നല്കുന്നത് വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നു കണ്ടെത്തി.


ചില സർവകലാശാലകളിൽ ഇന്‍റേണൽ പരീക്ഷ പാസായാൽ മാത്രമേ എക്സ്റ്റേണൽ പരീക്ഷയ്ക്ക് ഇരിക്കാൻ സാധിക്കുകയുള്ളു. മറ്റു ചില സർവകലാശാലകളിൽ ഇന്‍റേണൽ പരീക്ഷയ്ക്കു തോറ്റാൽ വിദ്യാർഥികൾക്കു പിന്നീടു പരീക്ഷയെഴുതാൻ സാധിക്കില്ല തുടങ്ങിയ വ്യത്യസ്ത രീതികളാണ് നിലനില്ക്കുന്നത്. ഇതുസംബന്ധിച്ചു തീരുമാനങ്ങൾ കൈക്കൊള്ളുന്നത് അതാതു സർവകലാശാലകളുടെ റഗുലേറ്ററി ബോഡികളാണ്. സംസ്ഥാന വ്യാപകമായി ഇന്‍റേണൽ മാർക്ക് പ്രശ്നത്തിൽ സർക്കാരിനു റിപ്പോർട്ട് നല്കുന്നതിനു മുമ്പായി ഓരോ സർവകലാശാലയിലെയും ഇന്‍റേണൽ മാർക്ക് സംബന്ധിച്ചുള്ള രീതികൾ മനസിലാക്കുന്നതിനായി ആ സർവകലാശാലയിലെ റെഗുലേറ്ററി ബോഡിയുടെ നിർദേശങ്ങൾകൂടി പരിഗണിക്കും.

ഇതു പരിഗണിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഓരോ സർവകലാശാലയിലും സബ് കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയുടെ നിർദേശങ്ങൾകൂടി പരിഗണിച്ചാവും അന്തിമ റിപ്പോർട്ട് ഡോ. ബാബു സെബാസ്റ്റ്യൻ കമ്മിറ്റി സർക്കാരിനു കൈമാറുക.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.