മൗലവി വധം: ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു
Wednesday, March 29, 2017 12:22 PM IST
കാസർഗോഡ്: മദ്രസ അധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നു പ്രതികളെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതികളെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞത്. പ്രതികളായ കുഡ‌്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് (20), കേളുഗുഡെ മാത്തയിലെ നിധിൻ (19), കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (25) എന്നിവരേയാണ് ദൃക്സാക്ഷികളായ ഖത്തീബ് അബ്ദുൾ അസീസ് വഹാബി, കേസിലെ പരാതിക്കാരൻ എന്നിവർ തിരിച്ചറിഞ്ഞത്.


ഹൊസ്ദുർഗ് ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കെ. ആൽഫ മമായിയുടെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. കഴിഞ്ഞ 20ന് അർധരാത്രി പന്ത്രണ്ടോടെയാണ് ചൂരി മുഹായുദ്ദീൻ ജുമാ മസ്ജിദിൽവച്ച് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.