ഏനാത്ത് പാലം തകർച്ച പോലീസ് വിജിലൻസ് അന്വേഷിക്കും
Wednesday, March 29, 2017 11:50 AM IST
പത്തനംതിട്ട: ഏനാത്ത് പാലം തകരാനുണ്ടായ കാരണങ്ങൾ സംബന്ധിച്ചു പോലീസ് വിജിലൻസ് അന്വേഷിക്കും. പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലെ നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനു പോലീസ് വിജിലൻസിനു ശിപാർശ നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.

ഏനാത്ത് പാലത്തിന്‍റെ തകർച്ച ശ്രദ്ധയിൽപെട്ടതിനേത്തുടർന്നു ചെന്നൈ ഐഐടി വിദഗ്ധൻ ഡോ.അരവിന്ദ് ഉൾപ്പെടെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധന നടത്തിയിരുന്നു. തുടർന്നു തകർച്ചയുടെ കാരണം കണ്ടെത്താനും അപാകത പരിശോധിക്കാനുമായി പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. 18 വർഷം മാത്രം പ്രായമുള്ള പാലത്തിന്‍റെ തകർച്ചയുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന്‍റെ കണ്ടെത്തലുകൾ ഗൗരവമുള്ളതായതിനാലാണ് അന്വേഷണം പോലീസ് വിജിലൻസിനു കൈമാറുന്നത്.

പാലത്തിന്‍റെ തൂണുകൾ പാറയിൽ ശരിയായി ഉറപ്പിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവും മേൽനോട്ടത്തിന്‍റെ അഭാവവും എൻജിനിയർമാരിൽനിന്നുണ്ടായി. ശക്തമായ മണൽവാരൽ കാരണം അഞ്ചു മീറ്റർവരെ മണ്ണു കവചം ഒഴുകിപ്പോയി. ഇതോടെ പാലത്തിന്‍റെ അടിത്തറ‍യ്ക്കു സംരക്ഷണം നഷ്ടപ്പെട്ടു. ഇതിനു കാരണക്കാരായവരെ ക്രിമിനൽ കുറ്റവാളികളായി കാണണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുമുതൽ നശിപ്പിക്കുന്നതിനു കാരണക്കാരായവരെ കണ്ടെത്തി സിവിലായും ക്രിമിനലായുമുള്ള ശിക്ഷാനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നിർമാണ മേഖലയ്ക്ക് ഒരു പാഠമാകണമെന്നും പാലം നിർമാണങ്ങളിൽ ജാഗ്രത കൂട്ടാനിടയാകണമെന്നും മന്ത്രി പറഞ്ഞു.


ഏനാത്ത് താത്കാലിക ബെയ്‌ലി പാലം ഏപ്രിൽ 15നകം ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നു സുധാകരൻ പറഞ്ഞു. പ്രധാന പാലം ബലപ്പെടുത്തുന്ന ജോലികളും നടന്നുവരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഇതു പൂർത്തിയാക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.