ചങ്ങനാശേരി-തിരുവല്ല ഇരട്ടപ്പാത യാഥാര്‍ഥ്യമായി
ചങ്ങനാശേരി-തിരുവല്ല  ഇരട്ടപ്പാത യാഥാര്‍ഥ്യമായി
Tuesday, March 28, 2017 1:40 PM IST
ചങ്ങനാശേരി: ചങ്ങനാശേരി-തിരുവല്ല ഇരട്ട റെയില്‍പ്പാത കമ്മീഷന്‍ ചെയ്തു. പുതിയ പാതയിലൂടെയുള്ള ശബരി എക്‌സ്പ്രസിന്‍റെ കന്നിയാത്ര ചങ്ങനാശേരിക്ക് ആഹ്ലാദമുഹൂര്‍ത്തമായി. ഇന്നലെ വൈകുന്നേരം 5.11നാണ് കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശേരി സ്റ്റേഷനില്‍ ഹൈദ്രബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എത്തിച്ചേര്‍ന്നത്.

തിരുവല്ല ഭാഗത്തുനിന്നും എത്തിയ ഐലൻഡ് എക്‌സ്പ്രസ് ചങ്ങനാശേരി സ്റ്റേഷനില്‍ ക്രോസ് ചെയ്തശേഷം 5.13ന് ശബരി എക്‌സ്പ്രസ് പുതിയ പാതയിലൂടെ യാത്ര ആരംഭിച്ചു. ഫാത്തിമാപുരം മേല്പാലത്തിനടിയിലുള്ള പുതിയ പാലത്തിന്‍റെ തുടക്കത്തില്‍ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ശുഭയാത്ര ആശംസിച്ചു. പടക്കംപൊട്ടിച്ചും മധുരം പങ്കിട്ടുമാണ് നാട്ടുകാര്‍ ആഹ്ലാദ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ കെ.എസ്.ജയിന്‍, ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ ശിവജി അങ്കുരു എന്നിവര്‍ കമ്മീഷനിംഗ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. പുതിയ പാതയില്‍ ട്രെയിന്‍ ഓടുന്ന മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ റെയില്‍വേ സ്‌റ്റേഷനിലും ഫാത്തിമാപുരം മേല്പാലത്തിലും നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. കമ്മീഷനിംഗിനിന്‍റെ ഭാഗമായി ഇന്നലെ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് നാലുവരെ തിരുവല്ല-കോട്ടയം പാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

ഇരൂപ്പാ ലെവല്‍ക്രോസിനടുത്തുള്ള പഞ്ചായത്ത്, പായിപ്പാട് എന്നീ ലെവല്‍ ക്രോസുകളിലും സിഗ്നൽ സംവിധാനം ഇന്നലെ നിലവില്‍ വന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ആര്‍.സുരേഷ്, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ശശിധരന്‍ നായര്‍, സീനിയര്‍ സെക്‌ഷന്‍ എന്‍ജിനിയര്‍ കെ.വി.ജോസഫ്, ജൂണിയര്‍ എന്‍ജിനിയര്‍ പ്രസന്നകുമാർ എന്നിവരാണ് ചങ്ങനാശേരിയിലെ നിര്‍മാണ ചുമതലകള്‍ക്ക് നേതൃത്വം നല്‍കിയത്.


ചങ്ങനാശേരി-തിരുവല്ല പാത കമ്മീഷന്‍ ചെയ്തതോടെ ചങ്ങനാശേരി മുതല്‍ തിരുവനന്തപുരം വരെ ഇരട്ടവരിപ്പാത സജ്ജമായി. പാത തുറന്നതോടെ ക്രോസിംഗിനായി ട്രെയിനുകള്‍ പിടിച്ചിടേണ്ടതില്ല. ഇനി തിരുവനന്തപുരത്തുനിന്നും എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് രണ്ടും സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് ഒന്നരയും മണിക്കൂര്‍കൊണ്ട് ചങ്ങനാശേരിയിലെത്താനാകും. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുണ്ടായിരുന്ന തടസങ്ങള്‍ക്കും പരിഹാരമാകും. ഇതിലൂടെ യാത്രക്കാര്‍ക്ക് ഏറെ സമയലാഭമാണ് കൈവന്നത്.

ഇരട്ടപ്പാത കമ്മീഷന്‍ ചെയ്തതോടെ എട്ടുകിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-തിരുവല്ല റൂട്ടില്‍ ഏഴുമിനിട്ടുകൊണ്ട് സഞ്ചരിക്കാകുമെന്നതും പാതവികസനത്തിന്‍റെ സവിശേഷതയാണ്. കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ചങ്ങനാശേരിയിലെ രണ്ടാം പ്ലാറ്റ്‌ഫോമിലും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ്‌ഫോമിലുമായിരിക്കും നിർത്തുന്നത്.

നാലാം പ്ലാറ്റ് ഫോം ഗുഡ്‌സ് ട്രെയിനുകള്‍ക്കു വേണ്ടി സജ്ജമായതോടെ ചങ്ങനാശേരി മേഖലയിലെ വ്യാപാരി വ്യവസായികള്‍ക്ക് ചരക്കിറക്കും സുഗമമായി. ചങ്ങനാശേരി സ്റ്റേഷനില്‍ നാല് പാതകള്‍ സജ്ജമാകുകയും ആധുനിക റെയില്‍വേ ടെര്‍മിനൽ‍ നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്യുന്നതോടെ ചങ്ങനാശേരിക്ക് ജില്ലയിലെ മികച്ച സ്റ്റേഷനെന്ന പദവി കൈവരും. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടിയുള്ള ഗുഡ്‌സ് ഷെഡ് റോഡിന്‍റെ നിര്‍മാണവും പൂര്‍ത്തിയായി വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.