മത്സ്യകൃഷിയിൽ നൂതന സംരംഭങ്ങൾ നടപ്പാക്കും: മേഴ്സിക്കുട്ടിയമ്മ
മത്സ്യകൃഷിയിൽ നൂതന സംരംഭങ്ങൾ നടപ്പാക്കും: മേഴ്സിക്കുട്ടിയമ്മ
Tuesday, March 28, 2017 1:40 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി ചേർന്നു മത്സ്യ കൃഷിയിൽ നൂതന സംരംഭങ്ങൾ നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യ ബന്ധന- ഹാർബർ എൻജിനിയറിംഗ്- കശുവണ്ടി വ്യവസായ വകുപ്പിനെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർക്കാരുമായി ചേർന്നു കൊല്ലത്തു ചെമ്മീൻ- മത്സ്യത്തീറ്റ ഉത്പാദന ഫാക്ടറി, നീണ്ടകരയിൽ ഗുണമേന്മയുള്ള ചെമ്മീൻ വിത്തുത്പാദന കേന്ദ്രം, കണ്ണൂരിലെ മാപ്പിള ബേയിൽ ചെമ്മീൻ തീറ്റ ഉത്പാദന ഫാക്ടറി, തിരുവനന്തപുരം ഓടയത്ത് രോഗാണു വിമുക്ത വനാമി ചെമ്മീൻ വിത്തുൽപാദന കേന്ദ്രം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി പൂമീൻ, കാളാഞ്ചി വിത്തുൽപാദന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും.


ഇതിനാവശ്യമായ നൂതന സാങ്കേതിക വിദ്യ സെന്‍റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ നൽകും. പദ്ധതികൾ നടപ്പാക്കുന്നതിന് 15 കോടിയോളം രൂപ വേണ്ടി വരുമെന്നാണു കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ്, ഫിഷറീസ് ഡയറക്ടർ ഡോ. എസ്. കാർത്തികേയൻ, ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിംഗ് വാട്ടർ അക്വാകൾച്ചറൽ ഡയറക്ടർ ഡോ. കെ.കെ. വിജയൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.