84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കു ഭരണാനുമതി
Tuesday, March 28, 2017 1:27 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് 84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പൊന്മുടി ഗസ്റ്റ് ഹൗസിന്‍റെ രണ്ടാംഘട്ട നിര്‍മാണത്തിനു നാല് കോടി രൂപയും, നിലവിലെ പൊന്മുടി ഗസ്റ്റ്ഹൗസ് കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് 93 ലക്ഷം രൂപയും അനുവദിച്ചു.

തിരുവനന്തപുരം കോലത്തുകരയില്‍ തീര്‍ഥാടന ടൂറിസത്തിനായി 2.39 കോടി രൂപയും ശംഖുമുഖം ബീച്ചിലെ മണ്ഡപം, കുളം എന്നിവയുടെ നവീകരണത്തിനും, ഹെറിറ്റേജ് ഷോപ്പുകളുടെ നിര്‍മാണത്തിനുമായി 1.26 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മാനാഞ്ചിറ സ്‍ക്വയര്‍ നവീകരണത്തിന് 1.70കോടി രൂപ, മിഠായിത്തെരുവ് നവീകരണത്തിന് 3.65 കോടി രൂപയും, കോഴിക്കോട് ടൂറിസം റീജിയണല്‍ ഓഫീസും ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍ററും നിര്‍മിക്കുന്നതിന് 1.95 കോടി രൂപയും അനുവദിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന് 3.5കോടി രൂപയും പഴയ മൊയ്തുപാലം സംരക്ഷണത്തിനും പുനരുപയോഗത്തിനും പൂന്തോട്ടനിര്‍മാണത്തിനുമായി 1.44കോടി രൂപയും അനുവദിച്ചിട്ടുണ്ട്.തൃശൂരില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍ററിന് 1.26 കോടി രൂപയും തുമ്പൂര്‍മൂഴി ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി നാലു കോടി രൂപയും, ചാവക്കാട് ബീച്ച് വിനോദസഞ്ചാര വികസനത്തിനായി 2.50 കോടി രൂപയും അനുവദിച്ചു.


പീച്ചി അണക്കെട്ട് മേഖല സൗന്ദര്യവത്കരിക്കുന്നതിനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും വേണ്ടി 4.90 കോടി രൂപയാണ് അനുവദിക്കുന്നത്. കാരാപ്പുഴ അണക്കെട്ടും പരിസരവും പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് നാലു കോടി രൂപയും അനുവദിച്ചു. പത്തനംതിട്ടയിലെ പെരുന്തേനരുവിയില്‍ ഡോര്‍മിറ്ററി കം അമിനിറ്റി സെന്‍റര്‍ നവീകരണത്തിനായി 3.23 കോടി രൂപ അനുവദിച്ചു. ജടായുപ്പാറ ടൂറിസം പദ്ധതി അനുബന്ധസൗകര്യങ്ങള്‍ക്കായി 1.75 കോടി രൂപയും കൊല്ലം മലമേല്‍പ്പാറ വികസനത്തിന് മൂന്നു കോടി രൂപയും അനുവദിച്ചു. തെന്മലയിലെ സൗണ്ട് ആന്‍റ് ലൈറ്റ് ഷോയ്ക്കായി 2.85 കോടി രൂപയും അനുവദിച്ചു.
ഇടുക്കി അരുവിക്കുഴി ടൂറിസം വികസനത്തിന് 4.97 കോടി രൂപയും മലയാറ്റൂര്‍ കുരിശുമുടി ടൂറിസം സൗകര്യത്തിനായി 2.30 കോടി രൂപയും അനുവദിച്ചു. വൈപ്പിന്‍ ദ്വീപിലെ ബീച്ച് വികസനത്തിനായി 4.50 കോടി രൂപയാണ് അനുവദിച്ചത്. മലപ്പുറം ചമ്രവട്ടം പുഴയോര സ്‍നേഹപാതയ്‍ക്കായി 1.36 കോടി രൂപയും പൂന്താനം സാംസ്കാരികനിലയത്തിന്‍റെ രണ്ടാംഘട്ട വികസനത്തിനായി 90 ലക്ഷം രൂപയും അനുവദിച്ചു.
കോട്ടയം കുമരകം ടൂറിസം അനുബന്ധസൗകര്യങ്ങള്‍ ഒരുക്കുന്നതിന് 70 ലക്ഷം രൂപയും മൂന്നാറില്‍ 3.41 കോടി രൂപയും അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.