ഇടുക്കി ജില്ലയിലെ ജനങ്ങളെയും സംരക്ഷിക്കും: മുഖ്യമന്ത്രി
ഇടുക്കി ജില്ലയിലെ ജനങ്ങളെയും സംരക്ഷിക്കും: മുഖ്യമന്ത്രി
Monday, March 27, 2017 1:25 PM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ കൈയേറ്റ ഭൂമി കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമോ എന്ന ചോദ്യത്തിന്, ഓരോ പ്രദേശത്തും കൈയേറ്റങ്ങൾ ഏതൊക്കെയെന്നു മനസിലാക്കാനുള്ള സംവിധാനം ഇപ്പോൾ തന്നെയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് ആ നിലയ്ക്കുള്ള നടപടിയുണ്ടാകും.

1977 ജനുവരി ഒന്നിനു ശേഷമുള്ള കുടിയേറ്റങ്ങളെല്ലാം കൈയേറ്റങ്ങളാണ്. മൂന്നാർ കൈയേറ്റ പ്രശ്നം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിനുശേഷം പത്രസ മ്മേളന ത്തിൽ സംസാരിക്കു കയായി രുന്നു മുഖ്യമന്ത്രി.

റവന്യു അധികൃതർക്ക് കൈയേറ്റ രേഖകളുടെ പരിശോധനയ്ക്കുപോലും തടസം നേരിടുന്നുവെന്ന ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടിലെ പരാമർശത്തെപ്പറ്റി ചോദിച്ചപ്പോൾ, 450 വർഷങ്ങളായി താമസിക്കുന്ന ആളുകളൊക്കെ അവിടെയുണ്ട്, അവരോടു പോയി കൈയേറ്റക്കാരാണ് എന്നു പറഞ്ഞാൽ അവർ ചിലപ്പോൾ ചൂടായെന്നുവരും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവർ കൈയേറ്റക്കാരല്ല. അതുതന്നെയാണ് സർക്കാരിന്‍റെ സമീപനവും. അത്തരം കാര്യങ്ങളിലൊക്കെ ഒരു വ്യക്തത വരുന്ന നിലയുണ്ടാകും.

ഇടുക്കിയുടെ ഭൂപ്രകൃതി സംരക്ഷിക്കപ്പെടണം. പരിസ്ഥിതിക്ക് കോട്ടം തട്ടരുത് എന്നു പൊതുവേ എല്ലാവരും ചിന്തിക്കുന്നതിനൊപ്പം തന്നെയാണ് ഇടുക്കിയിലെ ജനങ്ങളും. ഇടുക്കിയിലെ ജനങ്ങളെക്കൂടി കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിക്കുകയാണ് സർക്കാരിന്‍റെ പൊതുവെയുള്ള സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.