ബാർ കേസ്: തുടരന്വേഷണം നടത്തേണ്ട സാഹചര്യം വ്യക്തമാക്കാൻ ഹൈക്കോടതി
ബാർ കേസ്: തുടരന്വേഷണം നടത്തേണ്ട സാഹചര്യം വ്യക്തമാക്കാൻ ഹൈക്കോടതി
Monday, March 27, 2017 1:16 PM IST
കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യവും തെളിവും വ്യക്തമാക്കി ശരിയായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസിനു നിർദേശം നൽകി. ബാർ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു മാണി നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.

കഴിഞ്ഞ ജനുവരി 13നു ഹർജി പരിഗണിച്ചപ്പോൾ ഇതേ നിർദേശം നൽകിയിരുന്നുവെങ്കിലും വ്യക്തമായ മറുപടിയല്ല വിജിലൻസ് നൽകിയതെന്നു സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ ഭാഗത്തുനിന്നു കൃത്യമായ ചോദ്യമാണ് ഉയർത്തിയിരുന്നതെങ്കിലും വ്യക്തമായ മറുപടി നൽകിയിട്ടില്ല. വീണ്ടും തുടരന്വേഷണം വേണമെന്ന നിലപാടിലേക്കു വിജിലൻസ് എത്തിയതെങ്ങനെയാണെന്നു വ്യക്തമാകേണ്ടതുണ്ട്.

അന്വേഷണസംഘത്തിന് എന്തു തെളിവുകളാണു ലഭിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണു നിർദേശിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.