ലോറിസമരം മാർച്ച് 30 മുതൽ
Monday, March 27, 2017 12:56 PM IST
കോട്ടയം: വർധിപ്പിച്ച ഇൻഷ്വറൻസ് പ്രീമിയത്തിനെതിരേയും ചരക്ക് കടത്തുകൂലി, ഇറക്കുകൂലി, ഹരിത ട്രൈബൂണൽ വിധി, അടിക്കടിയുള്ള ഡീസൽ വിലവർധനവ് തുടങ്ങി വിവിധ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നു ലോറി ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

നിലവിൽ ലോറിവ്യവസായം അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഏതാനും വർഷങ്ങൾക്കു മുന്പ് ഡീസൽ വില 40 രൂപയിൽ താഴെയായിരുന്നപ്പോഴത്തെ വാടകപോലും ഇപ്പോൾ ലഭിക്കുന്നില്ല. 30-നു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കു മാർച്ചും ധർണയും നടത്തും. സമരത്തിനു വിവിധ ട്രേഡ് യൂണിയന്‍റെ പിന്തുണ ലഭിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ പറഞ്ഞു.

കോട്ടയം പഴയ റോട്ടറി ക്ലബ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്‍റ് കുഞ്ഞ് തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അലക്സ് മ്യാലിൽ, ജോമോൻ ഏറ്റുമാനൂർ, സാജൻ കളത്തിപ്പടി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.