രാജി തീരുമാനമെടുത്തതു ശശീന്ദ്രൻ തനിച്ച്
രാജി തീരുമാനമെടുത്തതു ശശീന്ദ്രൻ തനിച്ച്
Sunday, March 26, 2017 1:09 PM IST
തിരുവനന്തപുരം: രാജിവച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനു പകരം മന്ത്രി ഉടനുണ്ടാകില്ല. പകരം മന്ത്രിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും എൻസിപി നേതൃത്വവുമായി ഒരു തരത്തിലുള്ള ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. പകരം മന്ത്രി വൈകുമെന്ന് എൻസിപി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടനാട്ടിൽനിന്നുള്ള നിയമസഭാംഗം തോമസ് ചാണ്ടിയാണ് എ.കെ. ശശീന്ദ്രനെ കൂടാതെയുള്ള എൻസിപിയുടെ മറ്റൊരു നിയമസഭാംഗം. കുവൈറ്റിലായിരുന്ന തോമസ് ചാണ്ടി സംസ്ഥാനത്ത് ഇന്ന് എത്തിച്ചേരും.

ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പിന്‍റെ ചുമതല തത്കാലം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കും. ഇന്നലെ രാത്രിയോടെ എ.കെ. ശശീന്ദ്രന്‍റെ രാജിക്കത്തു മുഖ്യമന്ത്രിക്കു കൈമാറി. ഇതു ഗവർണർക്കു കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിയെ എൻസിപി കേന്ദ്ര നേതൃത്വത്തിന്‍റെ അംഗീകാരത്തോടെ മാത്രമേ തെരഞ്ഞെടുക്കാൻ കഴിയൂ.

ശശീന്ദ്രന്‍റെ രാജിയുമായി ബന്ധപ്പെട്ടുള്ള രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ എൻസിപി ഉന്നതാധികാര സമിതി നാളെ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കുറ്റവിമുക്തനായി ശശീന്ദ്രൻ മടങ്ങിയെത്തിയാൽ മന്ത്രിസ്ഥാനം നൽകുമെന്നു മുതിർന്ന എൻസിപി ദേശീയ നേതാവ് ടി.പി. പീതാംബരൻ മാസ്റ്ററും വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നതതല യോഗത്തിലാകും പുതിയ മന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയാകുക. എന്നാൽ, എൻസിപിക്കു പുതിയ മന്ത്രിയെ നൽകുന്ന കാര്യത്തിൽ സിപിഎമ്മിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഗോവയിൽ ബിജെപിക്കു പിന്തുണ നൽകിയ എൻസിപിക്കു പകരം മന്ത്രിയെ നൽകുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗം എതിർപ്പു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാകും അന്തിമതീരുമാനം കൈക്കൊള്ളുക.


സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയ മന്ത്രിയുടെ പേരു വാർത്ത നൽകിയ സ്വകാര്യ ടിവി ചനൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കു പുറത്തുവിട്ടതോടെ കോഴിക്കോട്ടായിരുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ തിരുവനന്തപുരത്തെ എകെജി സെന്‍ററിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ടു. സ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സാഹചര്യത്തിൽ ഇനി മന്ത്രിസ്ഥാനത്തു ധാർമികമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നു ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പുകൂടി വരുന്ന സാഹചര്യത്തിൽ തന്‍റെ പേരിൽ സമരങ്ങളും മാർച്ചും ഉണ്ടാകുന്നതിനോടു താത്പര്യമില്ലെന്നും സർക്കാരിന്‍റെ പേരു മോശമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.
ഇക്കാര്യത്തിൽ എൻസിപിയുമായി ആലോചിച്ചു ശശീന്ദ്രൻ ഉചിതമായ നിലപാടു സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തുടർന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയനുമായി എ.കെ. ശശീന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടു രാജിവയ്ക്കാൻ ആഗ്രഹിക്കുന്ന കാര്യം അറിയിച്ചു. പരാതിക്കാരിയായ യുവതിപോലും രംഗത്തുവരാത്ത സാഹചര്യത്തിൽ ഉടൻ രാജിയെക്കുറിച്ചു ചിന്തിക്കേണ്ടതില്ലെന്നായിരുന്നു ഉഴവൂർ വിജയന്‍റെ അഭിപ്രായം. എന്നാൽ, ധാർമികത മുൻനിർത്തി രാജിവയ്ക്കുകയാണെന്ന് എ.കെ. ശശീന്ദ്രൻ അറിയിച്ചു. തുടർന്നു പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് കോഴിക്കോട്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.