എ.കെ. ശശീന്ദ്രന്‍റെ വാക്കുകൾ അറംപറ്റിയതുപോലെ
എ.കെ. ശശീന്ദ്രന്‍റെ വാക്കുകൾ അറംപറ്റിയതുപോലെ
Sunday, March 26, 2017 12:52 PM IST
കണ്ണൂർ: മന്ത്രിയെന്ന നിലയിൽ എ.കെ. ശശീന്ദ്രൻ പങ്കെടുത്ത അവസാന പൊതുപരിപാടി കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടന്ന കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനമായിരുന്നു.

ഇടതുപക്ഷ സർക്കാരിൽ താൻ മന്ത്രിപദം എത്രകാലം വഹിക്കുമെന്നതല്ല പ്രശ്നമെന്നും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിൽ ഈ സർക്കാരിന്‍റെ കാലത്തുതന്നെ കെഎസ്ആർടിസിയിലെ കടങ്ങൾ തീർത്ത് ഈ വ്യവസായത്തെ ലാഭകരമാക്കാൻ ശ്രമിക്കുമെന്നായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞത്. മന്ത്രിപദം സംബന്ധിച്ച അദ്ദേഹത്തിന്‍റെ വാക്കുകൾ അറംപറ്റിയതുപോലെയായി.

കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അടുത്തയാഴ്ച കെഎസ്ആർടിസി എംഡി, എക്സിക്യൂട്ടീവ് ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചടങ്ങിൽ പങ്കെടുത്തശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മന്ത്രി കോഴിക്കോട്ടേക്കു പുറപ്പെട്ടിരുന്നു. അന്നുതന്നെ രാത്രിയാണ് സ്വകാര്യ ചാനൽ മന്ത്രിക്കെതിരേ ലൈംഗികച്ചുവയുള്ള സംഭാഷണമടങ്ങിയ ഓഡിയോ ക്ലിപ്പുമായി രംഗത്തുവന്നത്. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനാൽ മന്ത്രിയുടെ ഇന്നലത്തെ എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തിരുന്നു. മന്ത്രിയുടെ പേര് ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് പതിയെ ഇത് എ.കെ. ശശീന്ദ്രനാണെന്ന് ചാനൽ പറഞ്ഞു. ‍എന്നാൽ അതിനുമുമ്പുതന്നെ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി ശശീന്ദ്രനാണ് പ്രതിയെന്നു സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയുണ്ടായി.


കോഴിക്കോട് ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന മന്ത്രി ഉടൻ അടുത്ത സുഹൃത്തുക്കളെയും പാർട്ടിയുടെ പ്രധാന നേതാക്കളെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചർച്ചചെയ്തു. പിന്നീട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നിന് പത്രസമ്മേളനം വിളിച്ചുചേർത്ത് രാജി പ്രഖ്യാപിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.