കൃഷ്ണദാസിന്‍റെ ജാമ്യത്തിനെതിരേ സർക്കാർ ഇന്നു സുപ്രീംകോടതിയിൽ
കൃഷ്ണദാസിന്‍റെ ജാമ്യത്തിനെതിരേ സർക്കാർ ഇന്നു സുപ്രീംകോടതിയിൽ
Sunday, March 26, 2017 12:31 PM IST
തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കൃഷ്ണദാസിനു മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്നു സുപ്രീം കോടതിയിൽ സ്പെഷൽ ലീവ് പെറ്റിഷൻ ഫയൽ ചെയ്യും.

ഇതിന്‍റെ ഭാഗമായി അന്വേഷ ഉദ്യോഗസ്ഥയായ കിരണ്‍ നാരായണൻ സുപ്രീം കോടതിയിൽ ഹാജരാകും. മുൻകൂർ ജാമ്യത്തിനെതിരേ ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ ഹർജിയും ഇന്നു സുപ്രീം കോടതി സ്വീകരിക്കും. കേസിൽ ഒളിവിൽപോയ മൂന്നും നാലും പ്രതികളായ ശക്തിവേൽ, പ്രവീണ്‍ എന്നിവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി റൂറൽ പോലീസ് അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥ സ്ഥലത്തെത്തിയാലുടൻ സ്വീകരിക്കും. ഇരുവർക്കും ഇതുവരെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.