ഭൗമമണിക്കൂർ: മെഴുകുതിരി വെളിച്ചത്തിൽ രാജ്ഭവനും ഗവർണറും
ഭൗമമണിക്കൂർ: മെഴുകുതിരി വെളിച്ചത്തിൽ  രാജ്ഭവനും ഗവർണറും
Saturday, March 25, 2017 12:24 PM IST
തിരുവനന്തപുരം: മെഴുകുതിരി വെട്ടത്തിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം അത്താഴം കഴിച്ചു. രാജ്ഭവനും പരിസരവുമെല്ലാം ഇരുട്ടിലായിരുന്നു.

അന്താരാഷ്‌ട്ര ഭൗമദിനത്തോടനുബന്ധിച്ച് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി അണയ്ക്കണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു രാജ്ഭവനിൽ വൈദ്യുതി വിളക്കുകൾ അണഞ്ഞത്. രാജ്ഭവനിലെ സെക്യൂരിറ്റി ജീവനക്കാർ ടോർച്ച് വെളിച്ചത്തിൽ രാജ്ഭവനു കാവലൊരുക്കിയപ്പോൾ രാജ്ഭവനുള്ളിൽ മെഴുകുതിരികൾ വെളിച്ചം പകർന്നു.


രാജ്ഭവനിലെ 65 ക്വാർട്ടേഴ്സുകളിലും ഭൗമമണിക്കൂറിൽ വൈദ്യുതി അണച്ചു. ഇവരും മെഴുകുതിരി വെളിച്ചത്തിലാണ് ഈയൊരു മണിക്കൂർ കഴിഞ്ഞത്. ഗവർണറുടെ നിർദേശ പ്രകാരമായിരുന്നു രാജ്ഭവൻ ഭൗമമണിക്കൂറിൽ അണിചേർന്നത്. രാത്രി എട്ടരയ്ക്കു ഗവർണർ അത്താഴം കഴിച്ചതു മെഴുകുതിരി വെട്ടത്തിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.