എന്‍റെ നിലപാടുകൾ ശരിയാണെന്ന് തെളിഞ്ഞു: വിനയൻ
എന്‍റെ നിലപാടുകൾ ശരിയാണെന്ന്  തെളിഞ്ഞു: വിനയൻ
Saturday, March 25, 2017 12:17 PM IST
കൊച്ചി: തന്‍റെ നിലപാടുകൾ ശരിയായിരുന്നെന്നും സത്യത്തിന്‍റെ ഭാഗത്താണ് താൻ സഞ്ചരിച്ചതെന്നും തെളിയിക്കുന്ന വിധിയാണ് കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ഉണ്ടായതെന്ന് സംവിധായകൻ വിനയൻ. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാരംഗത്തെയും ജീവിതത്തിലെയും തന്‍റെ വിലപ്പെട്ട എട്ടര വർഷമാണ് നഷ്ടമായത്. തങ്ങൾക്കിഷ്ടമില്ലാത്തവരെ വച്ചേക്കില്ല എന്ന നിലപാട് ഇനിയെങ്കിലും അവസാനിപ്പിക്കണം. നടൻ തിലകന്‍റെ ഓർമകൾക്ക് മുന്നിൽ ഈ ന്യായവിധി സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2014ൽ ആണ് കേസ് കൊടുത്തത്. സത്യത്തിന്‍റെ വിജയമാണിത്. ഒരാളും ഈ കേസിന് അനുകൂലമായി മുന്നോട്ടു വന്നില്ല. ടെക്നീഷ്യൻമാരെയും താരങ്ങളെയും വിട്ടുതരാതെ കാമറ പോലുള്ള ഉപകരണങ്ങൾ പോലും വിലക്കിക്കൊണ്ട് തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്.
നുണകൾ കൊണ്ട് തേജോവധം ചെയ്ത് വട്ടമിട്ട് ആക്രമിച്ചപ്പോൾ ഇത്രയെങ്കിലും രക്ഷപ്പെടാൻ പറ്റിയത് ഈശ്വരന്‍റെ കൃപകൊണ്ടാണ്. ഇന്ത്യയിൽ ആദ്യമായായിരിക്കും ഒരു സംവിധായകനു നീതിക്കായി ഇത്രയും പോരാടേണ്ടിവരുന്നത്. താരമേധാവിത്വത്തിനെതിരേ വിരൽ ചൂണ്ടിയാൽ വച്ചേക്കില്ല എന്ന ധാർഷ്ട്യവും അഹങ്കാരവും അവസാനിപ്പിക്കണം.

മുന്പ് സെൻസർ ബോർഡിനെ ഉപയോഗിച്ചു സിനിമ ചെയ്യിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴും ഹൈക്കോടതിയെ സമീപിച്ച് അതിനെതിരേ വിധി നേടിയിരുന്നു. സിനിമാരംഗത്തെ ഒരു സംഘടനകളുടെയും സാക്ഷ്യപത്രമില്ലാതെ ആർക്കും സിനിമയെടുത്ത് സെൻസർ ചെയ്യാമെന്ന ആ വിധി ഇപ്പോൾ ധാരാളം പുതിയ ചെറുപ്പക്കാർക്ക് പ്രയോജനപ്പെടുന്നുണ്ട്.
ഫെഫ്കയുടെ അന്നത്തെ ഭാരവാഹികളായ കമലും സിദ്ദിഖും അസത്യപൂർണമായ സത്യവാംങ്മൂലം സമർപ്പിച്ചാണ് കേസിൽനിന്നു രക്ഷപ്പെട്ടതെന്ന് വിനയൻ ആരോപിച്ചു. കേസ് നടത്തിയ വകയിൽ ഫെഫ്കയ്ക്ക് നഷ്ടം വരുത്തിവച്ച ഇപ്പോഴത്തെ ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും സിബി മലയിലും രാജിവയ്ക്കണം. സൂപ്പർ താരങ്ങളുടെ വാടക ഗുണ്ടകളാണ് ഉണ്ണികൃഷ്ണനും സിബി മലയിലും. അതുപോലെ അമ്മയ്ക്കുണ്ടായ നഷ്ടത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്നസെന്‍റ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.