തർക്കത്തിനൊടുവിൽ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചു
തർക്കത്തിനൊടുവിൽ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചു
Friday, March 24, 2017 2:26 PM IST
മലപ്പുറം: നാമനിർദേശ പത്രികയിൽ പിഴവു കണ്ടെത്തിയെങ്കിലും ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പത്രിക വരണാധികാരികൂടിയായ ജില്ലാ കളക്‌ടർ അമിത് മീണ സ്വീകരിച്ചു. ഫോം നമ്പർ 26ൽ പതിന്നാലാമത്തെ കോളത്തിൽ ആശ്രിത സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പത്രിക സമർപ്പിച്ചപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയിരുന്നില്ല.

ഇന്നലെ സൂക്ഷ്മപരിശോധന നടക്കുന്നതിനിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ അനുവദിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് ബിജെപി പ്രതിനിധികളും സ്വതന്ത്രസ്ഥാനാർഥികളും ഒരു മണിക്കൂറോളം തർക്കിച്ചു. എന്നാൽ, ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടതു പത്രിക തള്ളാൻ മതിയായ കാരണമല്ലെന്നു കളക്‌ടർ പറഞ്ഞു. രണ്ടുപേർ കുഞ്ഞാലിക്കുട്ടിക്കെതിരേ പരാതി നൽകിയിരുന്നു. അവർക്കു കോടതിയെ സമീപിക്കാമെന്നും കളക്‌ടർ പറഞ്ഞു.


പിഴവു കണ്ടുപിടിച്ചിട്ടും കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളാത്തതിനെതിരേ കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകൾക്കു പരാതി നൽകുമെന്നു ബിജെപി വ്യക്തമാക്കി. റിട്ടേണിംഗ് ഓഫീസർക്കെതിരേ നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.