മൗലവി വധക്കേസിൽ പ്രതികളെ കുടുക്കിയത് പോലീസ് ജാഗ്രത
Friday, March 24, 2017 2:26 PM IST
കാസർഗോഡ്: അന്വേഷണ സംഘം നിഴൽപോലെ പിന്തുടർന്നപ്പോൾ റിയാസ് മൗലവിയുടെ കൊലപാതകക്കേസിലെ പ്രതികൾ കുടുങ്ങിയത് മൂന്നു ദിവസങ്ങൾക്കകം. വലിയ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ കൊലപാതകം വലിയ അക്രമത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങാൻ ഇടയുണ്ടെന്ന റിപ്പോർട്ടുകളെ ആഭ്യന്തരവകുപ്പ് അതീവ ഗൗരവത്തിലാണ് കണ്ടത്.

കൊലപാതകം നടന്നതിന്‍റെ പിറ്റേദിവസം വൈകുന്നേരത്തോടെ തന്നെ അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ. ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനു കൈമാറിയിരുന്നു.

മലപ്പുറം ഡിസിആർബി ഡിവൈഎസ്പി മോഹനചന്ദ്രൻ നായർ, തളിപ്പറമ്പ് സിഐ പി.കെ. സുധാകരൻ, ക്രൈംബ്രാഞ്ച് കാസർഗോഡ് സിഐ അനിൽകുമാർ എന്നിവർക്കൊപ്പം ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമണിന്‍റെ കീഴിലുള്ള സ്പെഷൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ ഫിലിപ്പ് തോമസ്, എഎസ്ഐമാരായ സി.കെ. ബാലകൃഷ്ണൻ, ലക്ഷ്മിനാരായണൻ, നാരായണൻ നായർ, അബൂബക്കർ കല്ലായി, ജോണ്‍, സിപിഒ ഓസ്റ്റിൻ തമ്പി, സൈബർ സെല്ലിലെ ശ്രീജിത്ത്, ശിവകുമാർ എന്നിവരേയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

സ്ക്വാഡ് അംഗങ്ങൾ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് അന്വേഷണം തുടങ്ങി. രണ്ടു ദിവസങ്ങൾക്ക് മുമ്പു നടന്ന ഷട്ടിൽ ടൂർണമെന്‍റിനിടയിൽ ഉണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് മനസിലാക്കി. ആക്രമിക്കപ്പെട്ട യുവാക്കളുടെ വീട്ടിൽ അന്വേഷണ സംഘം എത്തി. അവർ സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടുകാർ നൽകിയ മൊഴിയും സംശയത്തിന് ഇടയാക്കി. ഇതോടെ സംഘം പോലീസിന്‍റെ നിരീക്ഷണത്തിലായി. വീടുവിട്ടവർ തിരിച്ചെത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം മടിക്കേരി, കുടക് ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ഇതിനിടയിലാണ് പ്രതികൾ കേളുഗുഡ്ഡെ വയലിലെ ഷെഡ്ഡിൽ ഒളിച്ചു കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് കരുതലോടെ നടത്തിയ നീക്കത്തിലാണ് പ്രതികളെ കുടുക്കിയത്. വിശദമായ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതികൾ നൽകിയ മൊഴി പ്രകാരം ഇന്നലെ രാവിലെ താഴെ കേളുഗുഡ്ഡയിലെ വാഴത്തോട്ടത്തിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ച ബൈക്കും കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.