മലപ്പുറം: സൂക്ഷ്മപരിശോധനയിൽ സ്വീകരിച്ചത് ഒമ്പതു പത്രിക
Friday, March 24, 2017 2:00 PM IST
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു ലഭിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ഒമ്പതു പേരുടെ പത്രികകൾ സ്വീകരിക്കുകയും മൂന്നു ഡമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴു പേരുടെ പത്രിക തള്ളുകയും ചെയ്തു.

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിംലീഗ്), എം.ബി. ഫൈസൽ (സിപിഎം), എൻ. ശ്രീപ്രകാശ് (ബിജെപി), അബ്ദുൾ സഗീർ, കെ.പി. കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, മുഹമ്മദ് ഫൈസൽ, എ.കെ. ഷാജി, കെ. ഷാജിമോൻ (സ്വതന്ത്ര സ്ഥാനാർഥികൾ) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. 16 പേരുടെ നാമനിർദേശങ്ങളായിരുന്നു ലഭിച്ചിരുന്നത്.


നാമനിർദേശകർ ഇല്ല, അഫിഡവിറ്റ് നൽകിയില്ല, നിശ്ചിത തുക കെട്ടിവച്ചില്ല എന്നീ കാരണങ്ങളാലാണ് നാലു പേരുടെ പത്രികകൾ നിരസിച്ചത്. പാർട്ടി സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചതിനാൽ മൂന്നു ഡമ്മി സ്ഥാനാർഥികളുടെ പത്രികകളും സ്വീകരിച്ചില്ല. ജില്ലാ കളക്‌ടർ അമിത് മീണയുടെ നേതൃത്വത്തിൽ നടന്ന സൂക്ഷ്മപരിശോധനയിൽ സ്ഥാനാർഥികൾ, ഏജന്‍റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.പത്രിക 27 വരെ പിൻവലിക്കാം. അന്ന് ഉച്ചകഴിഞ്ഞു മൂന്നിന് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. ഏപ്രിൽ 12 നാണ് വോട്ടെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.