മലപ്പുറത്ത് 16 പേർ പത്രിക നൽകി
Thursday, March 23, 2017 2:01 PM IST
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞപ്പോൾ മൊത്തം ലഭിച്ചത് 16 സ്ഥാനാർഥികളുടേതായി 22 പത്രികകൾ. അവസാന ദിവസമായ ഇന്നലെ ഒമ്പത് പേരാണ് പത്രിക നൽകിയത്. ഇന്നു രാവിലെ 11 ന് സൂക്ഷ്മ പരിശോധന നടക്കും. 27 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം.

സ്വതന്ത്ര സ്ഥാനാർഥികളായി കെ.പി. കുഞ്ഞാലിക്കുട്ടി, അബ്ദുസലാം, എ.കെ. ഷാജി, കെ. ഷാജിമോൻ, അബ്ദുൽ സഗീർ, മുഹമ്മദ് ഫൈസൽ, മുഹമ്മദ്, തൃശൂർ നസീർ എന്നിവർ പത്രിക നൽകി. ബി.ജെ.പി.യുടെ ഡമ്മി സ്ഥാനാർഥിയായി രാമചന്ദ്രനാണ് പത്രിക നൽകിയത്.

പത്രിക സമർപ്പണത്തിന്‍റെ ആദ്യ ദിവസമായ 16 ന് ആരും പത്രിക സമർപ്പിച്ചിരുന്നില്ല. രണ്ടാം ദിവസം സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.കെ. പദ്മരാജൻ പത്രികനൽകി. 20ന്  മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിയും 21ന് സിപിഎം സ്ഥാനാർഥിയായി എം.ബി. ഫൈസലും പത്രിക നൽകി. ബിജെപി സ്ഥാനാർഥിയായ ശ്രീപ്രകാശ് 22 നാണ് പത്രിക നൽകിയത്.


എം.ബി. ഫൈസലിന്‍റെ ഡമ്മിയായി ഐ.ടി. നജീബും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഡമ്മിയായി എം. ഉമ്മറും സ്വതന്ത്രനായി യൂസുഫും കഴിഞ്ഞ ദിവസം പത്രിക നൽകിയിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിക്കു വേണ്ടി നാലും എം.ബി. ഫൈസലിനു വേണ്ടി രണ്ടും ശ്രീപ്രകാശിനു വേണ്ടി മൂന്നും സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.