സമഗ്ര ജലഗതാഗത പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് അംഗീകരിച്ചു
Thursday, March 23, 2017 2:01 PM IST
തിരുവനന്തപുരം: കൊച്ചിയിലെ കനാലുകളെ ബന്ധിപ്പിച്ചു നടപ്പാക്കുന്ന സമഗ്ര ജലഗതാഗത പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. നാറ്റ്പാക്കാണ് ഇന്‍റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയത്.

ഉൾനാടൻ ജലഗതാഗത കോർപറേഷനാണു നടത്തിപ്പ് ചുമതല. സ്പെഷൽ പർപ്പസ് വെഹിക്കൽ (എസ്പിവി) ആയി ഇവരെ നിയോഗിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

സർക്കാർ ആശുപത്രിയിൽ നടന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രകിയയ്ക്കു വിധേയനായ കോന്നി വാലുപറമ്പിൽ റോഡ് മീൻകുഴി വീട്ടിൽ പി.കെ. പൊടിമോന്‍റെ ഭാര്യ ഓമനയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും പൊടിമോൻ മരണമടഞ്ഞിരുന്നു. പേപ്പട്ടിയുടെ കടിയേറ്റു മരിച്ച ഇടുക്കി പീരുമേട് സ്വദേശി തുമ്പരത്തിൽ വീട്ടിൽ രാജന്‍റെ വിധവ സജിനിക്ക് ഒരു ലക്ഷം രൂപ നൽകും. കാൻസർ ബാധിച്ച് മരിച്ച സൈനികൻ പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുളളി, അരുത്തിക്കോട് മൂപ്പൻപുര ഹൗസിൽ എം. അനൂപിന്‍റെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനും മന്ത്രിസഭ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.