ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾ: അന്വേഷണം ഇരിട്ടി ഡിവൈഎസ്പിക്ക്
Thursday, March 23, 2017 1:37 PM IST
ഇരിട്ടി: ഉരുപ്പുംകുറ്റിയില്‍ എത്തിയ മാവോയിസ്റ്റുകള്‍ക്കെതിരേ യുഎപിഎ നിയമപ്രകാരം പോലീസ് കേസെടുത്തു. സുന്ദരി, മുണ്ടനാട് ലത, മലമ്പുഴ ലത, കൃഷ്ണ മൂര്‍ത്തി, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേയാണു കേസ്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതിനുശേഷം ആദ്യമായാണ് സംസ്ഥാനത്ത് മാവോയിസ്റ്റുകളെ കണ്ടുവെന്നത് പോലീസ് സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉരുപ്പുംകുറ്റി ഏഴാംകടവിലെത്തിയിരുന്നു.


തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ വനത്തില്‍ രണ്ടു ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല. സംഘം ആറളം ഉള്‍വനത്തിലൂടെ വയനാട്ടിലേക്ക് പോകുകയോ കര്‍ണാടകയിലേക്ക് കടക്കുകയോ ചെയ്തിരിക്കാമെന്ന നിഗമനമനത്തിലാണ് പോലീസ്. ഡിജിപി രാജേഷ് ദിവാന്‍, ഐജി മഹിപാല്‍ യാദവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.