പ്രവാസികൾക്കൊപ്പമാണ് ഇടതു സർക്കാരെന്നു മന്ത്രി
പ്രവാസികൾക്കൊപ്പമാണ്  ഇടതു സർക്കാരെന്നു മന്ത്രി
Thursday, March 23, 2017 12:40 PM IST
തിരുവനന്തപുരം: പ്രവാസികളുടെ ഏതാവശ്യങ്ങൾക്കും ഇടതു സർക്കാർ കൂടെയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീൽ. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മലയാളി ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾ പ്രശംസീനിയമാണ്. തിരുവനന്തപുരത്ത് ആരംഭിച്ച പ്രവാസി മലയാളി ഫെഡറേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പ്രവാസികളെ വഞ്ചിച്ചു പണം തട്ടുന്ന സ്വകാര്യ ഏജൻസികൾ ഇന്നു വ്യാപകമാണ്. ഇത്തരത്തിലുള്ള കുരുക്കിൽ നിന്നു പ്രവാസികളെ സംരക്ഷിക്കാൻ ഫെഡറേഷനു കഴിയണം. നിയമക്കുരുക്കിൽപ്പെട്ട് സ്വദേശത്ത് വരാനാകാതെ ജയിലിൽ കഴിയുന്ന പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ കൂടുതലായി ചെയ്യണം. അതാതു രാജ്യത്തെ തന്നെ നിയമവിദഗ്ധരുടെ സഹായം തേടുന്നതിലൂടെ ശിഷയിൽ നിന്നു പ്രവാസികളെ രക്ഷിക്കാൻ സാധിക്കും.


ചതിക്കപ്പെട്ടു ശിക്ഷ അനുഭവിക്കുന്നവരും നിരവധിയാണ്. ഇവരെ കണ്ടെത്തി പ്രത്യേകമായി സഹായം നൽകണം. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രവാസി മലയാളി ഫെഡറേഷന്‍റെ സഹായങ്ങൾ എന്നുമുണ്ടാകണമെന്നും മന്ത്രി കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

ദീപിക പ്രവാസി രക്ന അവാർഡ് നേടിയ പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ ഡോ. ജോസ് ആന്‍റണി കാനാട്ടിനെ മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു. ചടങ്ങിൽ എഡിജിപി ആർ. ശ്രീലേഖ, ജോസ് മാത്യു പനച്ചിക്കൽ, ഷാഹിദ കമാൽ, എസ്. അജിത്ത് കുമാർ, ചന്ദ്രസേനൻ, ബേബി മാത്യു ഇലയ്ക്കാട്ട്, ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.