കുട്ടികൾ കുറവായ ആംഗൻവാടികൾ അടച്ചുപൂട്ടാൻ നീക്കം
Thursday, March 23, 2017 12:14 PM IST
കണ്ണൂർ: കുട്ടികൾ കുറവായ ആംഗൻവാടികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. അഞ്ചിൽ കുറവ് കുട്ടികളുള്ള ആംഗൻവാടികൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഇത്തരം ആംഗൻവാടികളിലെ കുട്ടികളെ സമീപത്തെ ആംഗൻവാടികളിലേക്കു മാറ്റും. ഇതു സംബന്ധിച്ച പ്രാഥമിക സർക്കുലർ ആംഗൻവാടികളിലെത്തി.

എന്നാൽ കുട്ടികൾ കുറഞ്ഞ ആംഗൻവാടികൾ അടച്ചുപൂട്ടുകയും ഇവിടങ്ങളിലെ കുട്ടികളെ സമീപ ആംഗൻവാടികളിലേക്കു മാറ്റുകയും ചെയ്യുന്നത് കുട്ടികൾക്കു ബുദ്ധിമുട്ടാകും. സർക്കാരിന്‍റെ പുതിയ നീക്കം ആംഗൻവാടികളുടെ യഥാർഥ ലക്ഷ്യത്തെ ഇല്ലാതാക്കും. ആംഗൻവാടികൾ അടച്ചുപൂട്ടപ്പെടുമ്പോൾ കുട്ടികൾ വീടുകളിൽനിന്ന് ഏറെ അകലെയുള്ള ആംഗൻവാടികളിലേക്ക് പോകാൻ നിർബന്ധിതരാകും. സ്വാഭാവികമായും പിഞ്ചുകുട്ടികളെ ദൂരെയുള്ള ആംഗൻവാടികളിലേക്കയക്കാൻ രക്ഷിതാക്കൾ തയാറാവുകയില്ല.

കുട്ടികളുടെ വിദ്യാഭ്യാസം, പോഷകാഹാര വിതരണം എന്നിവയേയും പുതിയ നീക്കം പ്രതികൂലമായി ബാധിക്കും. പൂട്ടുന്ന ആംഗൻവാടികളിലെ അധ്യാപികമാരുടേയും ഹെൽപ്പർമാരുടേയും ജോലി നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.