പുതിയ സിദ്ധാന്തവുമായി സി. രാധാകൃഷ്ണൻ
പുതിയ സിദ്ധാന്തവുമായി സി. രാധാകൃഷ്ണൻ
Wednesday, March 22, 2017 1:49 PM IST
കൊച്ചി: പ്രപഞ്ചത്തിന്‍റെ അടിസ്ഥാനരഹസ്യങ്ങൾ സംബന്ധിച്ച പുതിയ സിദ്ധാന്തം മുന്നോട്ടുവച്ചു സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണൻ. ഭാരതീയ ദാർശനിക പാരമ്പര്യത്തിലൂന്നിയാണു തന്‍റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്നതെന്നും ജീവിതകാലം മുഴുവൻ താൻ നടത്തിയ ഗവേഷണഫലമാണു പുതിയ കണ്ടെത്തലെന്നും രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രപഞ്ചരഹസ്യങ്ങളുമായി ബന്ധപ്പെട്ട സമസ്യകളുടെ ചുരുളഴിക്കാൻ തന്‍റെ പുതിയ കണ്ടെത്തലിനു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന പാശ്ചാത്യ ഭൗതികശാസ്ത്രത്തിൽനിന്ന് മാറി സ്പേസ് അഥവാ സ്ഥലം എന്ന സങ്കൽപ്പത്തിൽനിന്നാണ് രാധാകൃഷ്ണൻ തന്‍റെ ദർശനം അവതരിപ്പിക്കുന്നത്. സ്ഥലം, കാലം, ദ്രവ്യം, ഊർജം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലവിലുള്ള സങ്കൽപ്പങ്ങളെ ഇതു നിരാകരിക്കുന്നില്ലെന്നും ഇവയുടെ വിശദീകരണത്തിന്‍റെ പരിമിതികളെ മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.


സ്പേസിന്‍റെ വർത്തുള സ്പന്ദമാണ് പദാർഥകണം. ചുഴികൾ വെള്ളത്തിൽ നീങ്ങുന്നതുപോലെ പദാർഥകണങ്ങൾ അവ്യക്തതയിലൂടെ സഞ്ചരിക്കുന്നു. സ്പന്ദാവസ്ഥയിൽനിന്ന് സ്വാസ്ഥ്യാവസ്ഥയെ പ്രാപിക്കാനുള്ള പദാർഥകണത്തിന്‍റെ പ്രവണതയാണ് എല്ലാ ബലങ്ങൾക്കും ആധാരം. ബലത്തിന്‍റെ തോത് അനുസരിച്ച് ഗുരുത്വാകർഷണം മുതൽ ആണവശക്തി വരെയുണ്ടാകുന്നതായി സി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

പത്രസമ്മേളനത്തിൽ രാധാകൃഷ്ണനൊപ്പം കേരള സയൻസ് ആൻഡ് ടെക്നോളജി സൊസൈറ്റി ഭാരവാഹികളായ ഡോ. സി പി ഗിരിജാവല്ലഭൻ, ഡോ. വി.പി .എൻ നമ്പൂതിരി, യു പത്മനാഭൻ എന്നിവരും പങ്കെടുത്തു. പ്രീസ്പേസ് ടൈം ജേണലിന്‍റെ ഡിസംബർ ലക്കത്തിൽ രാധാകൃഷ്ണനും മകൻ കെ.ആർ. ഗോപാലും ചേർന്നു പുതിയ സിദ്ധാന്തത്തെക്കുറിച്ച് എഴുതിയ ലേഖനം വിശദപഠനം അർഹിക്കുന്നതായി സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.