ബന്ധുനിയമന വിവാദം: പ്രതികൾ സാന്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നു വിജിലൻസ്
Wednesday, March 22, 2017 1:38 PM IST
കൊച്ചി: മുൻമന്ത്രി ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസിൽ പ്രതികളാരും സാന്പത്തികനേട്ടമുണ്ടാക്കിയിട്ടില്ലെന്നും എന്നാൽ ബന്ധുവായ പി.കെ. സുധീറിനു നിയമനത്തിന്‍റെ ആനുകൂല്യം ലഭിച്ചതായും ഹൈക്കോടതിയിൽ വിജിലൻസ് ബോധിപ്പിച്ചു. വിജിലൻസ് കേസിനെതിരേ സുധീർ നൽകിയ ഹർജിയിലാണ് ഡിവൈഎസ്പി വി. ശ്യാംകുമാറിന്‍റെ വിശദീകരണം.

നേരത്തെ നല്കിയ വിശദീകരണ പത്രികയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്നു വിദഗ്ധരുടെ സഹായവും മറ്റ് കേസ് വിധികളും പരിശോധിച്ചു വീണ്ടും വിശദീകരണം നൽകുകയായിരുന്നു. ഉന്നതനിയമനം വഴി വിലപ്പെട്ട കാര്യസാധ്യമുണ്ടായിട്ടുണ്ട്. എന്നാൽ പ്രതികളാരും സാന്പത്തികനേട്ടമുണ്ടാക്കിയിട്ടില്ല. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസിൽ എംഡിയുടെയും മറ്റും നിയമനത്തിനുള്ള മാർഗരേഖകളും ചട്ടങ്ങളുമെല്ലാം കോടതിയിൽ നൽകിയിട്ടുണ്ട്.


നിയമനത്തിനു ശിപാർശ നൽകി റിയാബ് സെക്രട്ടറി നൽകിയ കത്തുവരെ ഹാജരാക്കി. നല്ല ഉദ്ദേശ്യത്തിലും ബാഹ്യപരിഗണനകളില്ലാതെയുമാണ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. കോടതിയുടെ നിർദേശങ്ങൾ അങ്ങേയറ്റം ബഹുമാനത്തോടെ അന്വേഷണ ഉദ്യോഗസ്ഥർപാലിച്ചിട്ടുണ്ടെന്നും വിശദീകരണത്തിലുണ്ട്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.