കുണ്ടറ പീഡനം: വിക്ടറിനെതിരേ വീണ്ടും കേസ്
Wednesday, March 22, 2017 1:32 PM IST
കുണ്ടറ: കുണ്ടറ നാന്തിരിക്കൽ പീഡനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിക്ടറിനെതിരേ വീണ്ടും കേസ്. വിക്ടറിന്‍റെ അയൽക്കാരിയായ വീട്ടമ്മ സുധർമ തന്‍റെ മകനെ ഇയാൾ കൊലപ്പെടുത്തിയതാണെന്നു കാണിച്ചു പോലീസിൽ പരാതി നൽകി. 2010ലാണ് പരാതിക്കാരിയുടെ പതിന്നാലുകാരനായ മകൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യ ചെയ്യുന്നതിനു കാരണങ്ങളൊന്നും ഇല്ലാതിരിക്കെ തന്‍റെ മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വീട്ടമ്മ കുണ്ടറ പോലീസിൽ പരാതിപ്പെട്ടിരുന്നതായി പറയപ്പെടുന്നു. എന്നാൽ, അതു സംബന്ധിച്ച് യാതൊരു അന്വേഷണവും ഉണ്ടായില്ല.

മൂന്ന് സെന്‍റ് ഭൂമി വാങ്ങി അതിലൊരു ചെറിയ വീട് വച്ച് താമസിക്കുകയായിരുന്നു സുധർമ. പ്രായപൂർത്തിയായ മകളും പതിന്നാലുകാരനായ മകനും ഒപ്പമുണ്ടായിരുന്നു. വീട് നിർമിച്ചതിൽ കടബാധ്യതയുണ്ടായിരുന്നതു പരിഹരിക്കാൻ സഹായിക്കാമെന്നേറ്റ് വിക്ടർ പതിവായി വീട്ടിലെത്തിയിരുന്നു. ഒരു ദിവസം മകനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. വിക്ടർ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുധർമ റൂറൽ ഡിവൈഎസ്പിക്കുമുന്നിൽ ഇപ്പോൾ മൊഴി നൽകിയിട്ടുള്ളത്. കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയും തൂങ്ങിമരണമെന്ന് വരുത്തിതീർക്കുകയായിരുന്നുവെന്ന് അവർ പറയുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.