പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി
Wednesday, March 22, 2017 1:32 PM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ ആദിവാസികുടിയിൽനിന്നു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ഒന്നിനു പുലർച്ചെ മുതലാണു പെണ്‍കുട്ടിയെ കാണാതായത്. മാമലക്കണ്ടം സ്വദേശിയായ ഷിജുവാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നു വ്യക്തമായതായി പിതാവിന്‍റെ പരാതിയിൽ പറയുന്നു.

കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ രജിസ്റ്റർ നന്പറും കൂട്ടുപ്രതികളുടെ മൊബൈൽ നന്പറുമടക്കം പോലീസിനു നൽകിയിരുന്നു. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.കാണാതായെന്ന പരാതിയെ തുടർന്നു പിതാവിനെ സ്റ്റേഷനിൽ വിളിപ്പിച്ചു പോലീസ് മൊഴിയെടുത്തിരുന്നു. പെൺകുട്ടിയുടെ കൈവശത്തുനിന്നു വീട്ടുകാർ കണ്ടെടുത്ത മൊബൈൽ ഫോൺ ഈസമയം സ്റ്റേഷനിൽ ഏൽപ്പിച്ചതായും പറയുന്നു. തട്ടിക്കൊണ്ടുപോയ യുവാവ് വാങ്ങിക്കൊടുത്തതാണ് ഫോണെന്നാണു സൂചന. പിന്നീട് കേസിന്‍റെ അന്വേഷണ പുരോഗതി അറിയാൻ സ്റ്റേഷനിൽ ചെന്നപ്പോൾ വളരെ മോശം സമീപനമായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.