ട്രഷറി ഇടപാടുകൾ സുതാര്യമാക്കുന്നതിനു ധനവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു
Tuesday, March 21, 2017 2:19 PM IST
തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തിലെ ട്രഷറി ഇടപാടുകൾ സുതാര്യമാക്കുന്നതിന് ധന വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ വകുപ്പ് മേധാവികളും ഡിഡിഒമാരും 30നു വൈകുന്നേരം അഞ്ചിനു മുമ്പായി ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കണം.

ഈ സമയപരിധിക്കുശേഷം സമർപ്പിക്കുന്ന ബില്ലുകൾ ട്രഷറികളിൽ സ്വീകരിക്കില്ല. നടപ്പ് സാമ്പത്തിക വർഷത്തെ അലോട്ട്മെന്‍റുകൾ 29നു മുമ്പ് ട്രഷറികളിൽ സമർപ്പിച്ചെന്ന് ബന്ധപ്പെട്ട നിയന്ത്രണാധികാരികൾ ഉറപ്പുവരുത്തണം. അതിനുശേഷം സമർപ്പിക്കപ്പെടുന്ന റീ-അപ്രോപ്രിയേഷൻ പ്രൊപ്പോസലുകൾ ധനവകുപ്പിൽ സ്വീകരിക്കില്ല.

നിർദിഷ്ട സമയപരിധിക്കുള്ളിൽ ട്രഷറികളിൽ സ്വീകരിച്ച ബില്ലുകളിൽ 31നു രാത്രി 12നു മുമ്പു മാറ്റിനൽകാൻ കഴിയാതെ വരുന്നവ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തി അടുത്ത സാന്പത്തിക വർഷത്തിലെ തുടർദിവസങ്ങളിൽ മാറി നൽകും.

നിശ്ചിത സമയപരിധിക്കുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ട്രഷറികളിൽ സമർപ്പിക്കുന്ന ബില്ലുകൾക്ക് ക്രമനമ്പരും സ്വീകരിച്ച സമയവും രേഖപ്പെടുത്തിയുള്ള ടോക്കണ്‍ ലഭ്യമാക്കും. ഈ ടോക്കണുകളുടെ മുൻഗണനാക്രമത്തിൽ മാത്രമായിരിക്കും ബില്ലുകൾ പാസാക്കി നൽകുക. ഏതെങ്കിലും കാരണവശാൽ ഇപ്രകാരം ടോക്കണ്‍ ലഭിച്ച ബില്ലുകൾ മാർച്ച് 31ലെ ട്രഷറി പ്രവൃത്തി സമയത്തിനുള്ളിൽ മാറി നൽകാൻ സാധിക്കാതെ വന്നാൽ ബിൽതുക ലാപ്സ് ആകില്ല. ഈ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷത്തിലെ തുടർന്നുള്ള പ്രവൃത്തിദിനങ്ങളിൽ മേൽ പറഞ്ഞ മുൻഗണനാക്രമത്തിൽ മാറി നൽകും. ഈ സാഹചര്യത്തിൽ ബില്ലുകൾ മാറുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല.


ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക മാറി നൽകുന്നതിനുള്ള സംവിധാനം ട്രഷറികളിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വകുപ്പുകളുടെ ടിഎസ്ബി/ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈയിനത്തിൽ മൊത്തമായി ഫണ്ട് മാറി നൽകുന്നതല്ലെന്നും സർക്കുലറിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.