പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും റെയ്ഡ്
Tuesday, March 21, 2017 2:06 PM IST
കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയിട്ടുള്ള പെൻഡ്രൈവും മെമ്മറി കാർഡും പൾസർ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ഫോണ്‍ കണ്ടെത്താനായില്ല.

പ്രതീഷ് ചാക്കോയുടെ ആലുവ ചുണങ്ങംവേലിയിലുള്ള വീട്ടിലും എറണാകുളം പ്രോവിഡൻസ് റോഡ് അമൂല്യ സ്ട്രീറ്റിലെ ഓഫീസിലും രാവിലെ പത്തരയോടെയായിരുന്നു പരിശോധന. ഒരേസമയം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കേസിന്‍റെ അന്വേഷണ ചുമതലയുള്ള ആലുവ ഡിവൈഎസ്പി എ.ജി ബാബുകുമാർ, പെരുന്പാവൂർ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അഭിഭാഷകന്‍റെ ഓഫീസിൽ നിന്നും സുനിയുടെ വസ്ത്രങ്ങളും സിം കാർഡുമടങ്ങിയ ബാഗ് പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഫോണ്‍ എവിടെയെന്ന് പ്രതീഷ് വെളിപ്പെടുത്തിയിരുന്നില്ല. നേരത്തെ രണ്ട് പ്രാവശ്യം മൊഴി നൽകാൻ വിളിപ്പിച്ചിരുന്നുവെങ്കിലും പോലീസിനോട് സഹകരിക്കാൻ പ്രതീഷ് തയാറായില്ല. ഫോണിനെക്കുറിച്ചോ ബാഗിനെക്കുറിച്ചോ അറിയില്ലെന്നായിരുന്നു മറുപടി.

ചോദ്യം ചെയ്യാൻ വിളിപ്പിച്ച പോലീസ് നടപടി അഭിഭാഷകന്‍റെ അവകാശങ്ങളിലുള്ള കടന്നുകയറ്റമായിട്ടാണ് പ്രതീഷ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. അപേക്ഷ നാളെ പരിഗണിക്കും. ഫെബ്രുവരി 17ന് രാത്രിയാണ് യുവനടിയെ പൾസർ സുനിയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിൽ ഇതുവരെ സുനിയുൾപ്പെടെ എട്ടുപേരാണ് പിടിയിലായിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.