ബിജെപിവിരുദ്ധ പോരാട്ടത്തിനു മലപ്പുറം മത്സരിക്കും
Monday, March 20, 2017 2:32 PM IST
തിരുവനന്തപുരം: മുസ്‌ലിം ലീഗിന്‍റെ ഉറച്ച കോട്ടയിൽ ഉപതെരഞ്ഞെടുപ്പു നടക്കുമ്പോൾ കേരളത്തിന്‍റെ രാഷ്‌ട്രീയ മനസിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്നായിരിക്കും മുന്നണികളും രാഷ്‌ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പു ഫലം എന്താകുമെന്നതിനെക്കുറിച്ച് മുന്നണികൾക്കിടയിൽ പോലും കാര്യമായ അഭിപ്രായവ്യത്യാസമുണ്ടാകില്ലെങ്കിലും സമീപകാലത്ത് ഉരുത്തിരിഞ്ഞു വരുന്ന രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ പ്രതിഫലനം മലപ്പുറത്തുണ്ടാകുമോ എന്ന് ഉറ്റു നോക്കുകയാണു രാഷ്‌ട്രീയ കേരളം.

ബിജെപിയും വർഗീയതയും തന്നെയാകും മലപ്പുറത്തെയും പ്രധാന ചർച്ചാവിഷയം. സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞെങ്കിലും ദേശീയ രാഷ്‌ട്രീയമാകും മുഖ്യചർച്ചാവിഷയമെന്നു വ്യക്തം. ബിജെപിയുടെ രാഷ്‌ട്രീയത്തെ പ്രതിരോധിക്കാൻ ആരാകും പ്രാപ്തരെന്ന തലത്തിലേക്കു തെരഞ്ഞെടുപ്പു ചർച്ച എത്തിക്കാനുള്ള ശ്രമങ്ങൾക്ക് സിപിഎം തുടക്കമിട്ടു കഴിഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിലെ ഇ. അഹമ്മദ് 1.94 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണു മലപ്പുറം. അവിടെ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാൽ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ.
ഭൂരിപക്ഷത്തിൽ കുറവു വരുന്നതു പോലും യുഡിഎഫിനോ മുസ്‌ലിംലീഗിനോ ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ മുസ്‌ലിം ലീഗ് സ്വന്തം നിലയിൽ നേരത്തെ തന്നെ പ്രചാരണരംഗത്തിറങ്ങിയിരുന്നു.

ഇ. അഹമ്മദ് നേടിയത് മറികടക്കാൻ സാധിക്കാത്ത ഭൂരിപക്ഷമാണെന്ന് എൽഡിഎഫിനും സിപിഎമ്മിനും ബോധ്യമുണ്ട്. എന്നാൽ, മികച്ചൊരു മത്സരം കാഴ്ച വച്ചാൽ പോലും അവർക്ക് അതു രാഷ്‌ട്രീയമായി നേട്ടമാകും. അതിനുള്ള ശ്രമമാണ് അവർ നടത്തുന്നത്. മത്സരിക്കുന്നതു ജയിക്കാൻ തന്നെ എന്നു പ്രഖ്യാപിച്ച് സിപിഎം രംഗത്തിറങ്ങുമ്പോൾ ബിജെപി വിരുദ്ധതയുടെ ആനുകൂല്യം വോട്ടാക്കി മാറ്റാമെന്ന് അവർ കണക്കുകൂട്ടുന്നുണ്ട്.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോൾ കേരളമാകെ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും മലപ്പുറം ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചതു മുസ്‌ലിംലീഗ് സ്ഥാനാർഥികൾ തന്നെയാണ്. എന്നാൽ, ആകെ ഭൂരിപക്ഷം 1.94 ലക്ഷത്തിൽ നിന്ന് 1.18 ലക്ഷമായി കുറഞ്ഞു. പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലി വിജയിച്ചത് വെറും 579 വോട്ടിനായിരുന്നു. മങ്കടയിൽ ടി.എ. അഹമ്മദ് കബീറിന്‍റെ ഭൂരിപക്ഷം 1508 വോട്ടിന്‍റേതു മാത്രമായിരുന്നു. എങ്കിലും 1.18 ലക്ഷം വോട്ടിന്‍റെ വ്യത്യാസം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ബാലികേറാമല തന്നെ എന്നു പറയാം.


ബിജെപിയോടും ആർഎസ്എസിനോടും മയമില്ലാത്ത രാഷ്‌ട്രീയ സമീപനം സ്വീകരിക്കുന്ന പാർട്ടി എന്ന പ്രതിച്ഛായയോടെയാണു സിപിഎം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. മംഗലാപുരത്തും ഹൈദരാബാദിലും മുഖ്യമന്ത്രി പിണറായി വിജയനെ തടയാൻ സംഘപരിവാർ നടത്തിയ ശ്രമം പിണറായിക്കു ബിജെപി വിരുദ്ധ പോരാട്ടത്തിന്‍റെ പ്രതീകമെന്ന പ്രതിച്ഛായ സൃഷ്ടിച്ചതായി സിപിഎം അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പിൽ യുവവോട്ടർമാരെ സ്വാധീനിക്കാൻ ഇതു സഹായിക്കുമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്. പിണറായി വിജയൻ തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുന്ന തെരഞ്ഞെടുപ്പു കൂടിയാകും ഇത്.

അട്ടിമറിയുണ്ടാകുമെന്ന് ഇടതുപക്ഷവും വർധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു യുഡിഎഫും ആത്മവിശ്വാസത്തോടെ പറയുമ്പോൾ മലപ്പുറം ഉപതെരഞ്ഞെടുപ്പ് കേരളത്തിന്‍റെ ഭാവിരാഷ്‌ട്രീയത്തിനും നിർണായകമാകുകയാണ്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുന്നതിൽ ഇരുമുന്നണികൾക്കും പ്രധാനമാണ് ഇവിടത്തെ പ്രകടനം. വൻവിജയം ആവർത്തിച്ചാൽ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിച്ചുകൊണ്ട് യുഡിഎഫിനു മുന്നോട്ടു പോകാം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ ആഘാതത്തിൽനിന്നു തല ഉയർത്തി വരാനുള്ള അവസരം കൂടിയായി മാറും അത്. മറിച്ചായാൽ ന്യൂനപക്ഷവിഭാഗങ്ങളിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ഇടതുപക്ഷത്തിനു കടന്നുചെല്ലാം. അവർ ലക്ഷ്യം വയ്ക്കുന്നതും അതുതന്നെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണത്തിൽ ഗണ്യമായ വർധന വരുത്താൻ ബിജെപിക്കു കഴിഞ്ഞു. ആ ട്രെൻഡിനു കുറേക്കൂടി ആക്കം കൂട്ടാനായിരിക്കും അവരുടെ ശ്രമം.

സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.