കാരുണ്യ ക്രമക്കേട് പരാതി: ഉമ്മൻ ചാണ്ടിക്കും മാണിക്കും പങ്കില്ലെന്നു വിജിലൻസ്
കാരുണ്യ ക്രമക്കേട് പരാതി:  ഉമ്മൻ ചാണ്ടിക്കും മാണിക്കും പങ്കില്ലെന്നു വിജിലൻസ്
Sunday, March 19, 2017 1:41 PM IST
തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ധനമന്ത്രി കെ.എം. മാണിക്കും പങ്കില്ലെന്നു വിജിലൻസ് റിപ്പോർട്ട്. ഇതു സംബന്ധിച്ച വിജിലൻസിന്‍റെ ത്വരിതപരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നൽകിയില്ല, പദ്ധതിയുടെ ധനസഹായം അനർഹർക്കാണു കൂടുതലായി വിതരണം ചെയ്തത്, ഉപയോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ ക്രമക്കേടു നടന്നു എന്ന പരാതികളിലായിരുന്നു വിജിലൻസ് പരിശോധന.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ധനമന്ത്രി കെ.എം. മാണി, ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാൻഷു കുമാർ എന്നിവർക്കെതിരേയാ യിരുന്നു അന്വേഷണം. ആരോപണങ്ങളിൽ കഴമ്പില്ലെന്നു വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇരുന്നൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിജിലൻസ് റിപ്പോർട്ട് തയാറാക്കിയത്. ഒപി ടിക്കറ്റ് ഹാജരാക്കിയാൽ ലഭിക്കുന്ന ഒറ്റത്തവണ ചികിത്സാ സഹായമായ 5,000 രൂപ സംഘടിതമായ ശ്രമത്തിലൂടെ ഇടനിലക്കാർ കൈക്കലാക്കി. നേരത്തെ 3,000 രൂപയായിരുന്ന ഒറ്റത്തവണ ചികിത്സാ സഹായം പിന്നീട് 5,000 രൂപയാക്കി വർധിപ്പിച്ചിരുന്നു.തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂണിറ്റ് ഒന്ന് ഡിവൈഎസ്പി ഉദയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.