സീനിയോറിറ്റിയിൽ അട്ടിമറി; ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ അനർഹർക്കു സ്ഥാനക്കയറ്റം
Sunday, March 19, 2017 1:41 PM IST
തൃശൂർ: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ പിഎസ്‌സി നിശ്ചയിച്ച സീനിയോറിട്ടി മാനദണ്ഡം അട്ടിമറിച്ച് അർഹരായ അധ്യാപകർക്കു സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി ആരോപണം.

മെഡിക്കൽ കോളജുകളിൽ അധ്യാപകരുടെ എൻട്രി കേഡർ 2008 വരെ ലക്ചറർ ആയിരുന്നു. യോഗ്യത എംബിബിഎസും. പിജി ഉള്ളവർക്ക് മൂന്നു വർഷ സേവനശേഷം സീനിയോറിട്ടിയും ഒഴിവും അനുസരിച്ച് അസിസ്റ്റന്‍റ് പ്രഫസറായി സ്ഥാനക്കയറ്റം നൽകുന്നതായിരുന്നു രീതി. എന്നാൽ 2008ൽ എൻട്രി കേഡറിൽ സീനിയർ കേഡർ തസ്തിക സൃഷ്ടിച്ചു. യോഗ്യത പിജി ആണെങ്കിലും അസിസ്റ്റന്‍റ് പ്രഫസർ സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയില്ല. മൂന്നുവർഷ സേവനവും സീനിയോറിട്ടിയും അപ്പോഴും ബാധകമായിരുന്നു. സർവീസിലിരിക്കുമ്പോൾ പിജി എടുത്തവർക്കും ഇതേ മാനദണ്ഡപ്രകാരമേ അസിസ്റ്റന്‍റ് പ്രഫസറായി സ്ഥാനക്കയറ്റം നൽകിയിരുന്നുള്ളൂ.

2009ലെ ശമ്പള പരിഷ്കരണത്തോടെ എൻട്രി കേഡർ അസിസ്റ്റന്‍റ് പ്രഫസർ എന്നാക്കി. 2008നു ശേഷം പിജി ബിരുദത്തോടെ സർവീസിൽ പ്രവേശിച്ചവരേക്കാൾ വളരെ മുമ്പു സർവീസിലുള്ള എംബിബിഎസ് ബിരുദധാരികൾക്കും സർവീസിലിരുന്ന് പിജി എടുത്തവർക്കും സീനിയോറിട്ടി സംരക്ഷണത്തിനു ശമ്പള പരിഷ്കരണ ബില്ലിൽ ഉപാധികൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 20ന് ഇറങ്ങിയ ഉത്തരവോടെ 2008നു മുമ്പു സർവീസിൽ കയറിയവരുടെ സീനിയോറിട്ടി മുഴുവനായി അട്ടിമറിച്ചുവെന്നാണ് ആക്ഷേപം.

അസിസ്റ്റന്‍റ് പ്രഫസറായി തസ്തിക മാറ്റം വന്ന അന്നു മുതലുള്ള സർവീസ് മാത്രമേ സ്ഥാനക്കയറ്റത്തിനു പരിഗണിക്കൂ എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇതോടെയാണു 2008 നുമുമ്പു ദീർഘകാല സേവനമുള്ളവർ സീനിയോറിട്ടി ലിസ്റ്റിൽ പിന്നിലായത്.

2008നു ശേഷം പിജിയോടെ സർവീസിൽ പ്രവേശിച്ചവർക്ക് അതേ ദിവസം കണക്കാക്കി തസ്തിക അസിസ്റ്റന്‍റ് പ്രഫസർ എന്നു മാറ്റുകയും ചെയ്തു. മാത്രമല്ല, അസിസ്റ്റന്‍റ് പ്രഫസറായി മൂന്നു വർഷം സേവനത്തിൽ ഉണ്ടാകണമെന്ന വ്യവസ്ഥയിലും 2008നു ശേഷം സർവീസിൽ വന്നവർക്ക് ഇളവുകിട്ടി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേയും ആരോഗ്യവകുപ്പിലെ ചിലരുടേയും ഒത്താശയോടെയാണ് അട്ടിമറി നടന്നതെന്നാണ് പറയുന്നത്.
ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ മാസം 20നിറങ്ങിയ ഉത്തരവും 20 ദിവസത്തിനകം ഉത്തരവ് നടപ്പാക്കിയ വേഗവും അവിഹിത ഇടപാടുകളിലേക്കു വിരൽ ചൂണ്ടുന്നതാണെന്നു മെഡിക്കൽ കോളജ് അധ്യാപകരിൽ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും കോടതിയേയും തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു കേരള ഗവ. മെഡിക്കൽ ഫാക്കൽറ്റിസ് അസോസിയേഷൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.