നീറ്റ്: പ്രവേശനാധികാരം കമ്മീഷണർക്ക്, ഏകീകൃത ഫീസിനായി മാനേജ്മെന്‍റുകൾ
നീറ്റ്: പ്രവേശനാധികാരം കമ്മീഷണർക്ക്, ഏകീകൃത ഫീസിനായി മാനേജ്മെന്‍റുകൾ
Sunday, March 19, 2017 1:34 PM IST
പത്തനംതിട്ട: ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പ്രവേശന നടപടികളും ഫീസും സർക്കാരിനു തലവേദനയായേക്കും. നീറ്റ് അടിസ്ഥാനത്തിൽ മെഡിക്കൽ, ഡെന്‍റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനാധികാരം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ ഏറ്റെടുത്തതോടെ ഏകീകൃത ഫീസ് എന്ന ആവശ്യവുമായി സ്വാശ്രയ മാനേജ്മെന്‍റുകൾ രംഗത്തെത്തി. ഇതനുസരിച്ചുള്ള ചർച്ചയ്ക്കായി ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.

കത്തോലിക്കാ മാനേജ്മെന്‍റുകൾ നേരത്തെതന്നെ ഏകീകൃത ഫീസ് അംഗീകരിച്ചു പ്രവേശനം നടത്തുന്നുണ്ട്. എംബിബിഎസിനു 4.40 ലക്ഷം രൂപ ഏകീകൃത ഫീസായിട്ടാണ് കഴിഞ്ഞവർഷം കത്തോലിക്കാ മാനേജ്മെന്‍റുകൾ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളിൽ പ്രവേശനം നൽകിയത്.എന്നാൽ, മറ്റു സ്വാശ്രയ കോളജുകൾ ഇതിനേക്കാൾ വളരെ കൂടിയ തുകയാണ് ഏകീകൃത ഫീസ് ആയി ആവശ്യപ്പെടുന്നതെന്നതാണ് സർക്കാരിനു തലവേദനയാകുന്നത്.

നീറ്റ് അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷംതന്നെ പ്രവേശന നടപടികളാരംഭിച്ചിരുന്നു. കോടതിയുടെ ഇടപെടലിൽ ചില കോളജുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നീറ്റ് പട്ടികയിൽനിന്നു പ്രവേശനം നൽകിയപ്പോൾ ഉയർന്ന ഫീസ് വാങ്ങി. ഇതനുസരിച്ച് ഉയർന്ന ഫീസ് ഘടനയ്ക്കുള്ള തങ്ങളുടെ ആവശ്യത്തിനു സാധൂകരണമുണ്ടെന്നാണു മാനേജ്മെന്‍റുകളുടെ നിലപാട്. സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 50 ശതമാനം സീറ്റുകളിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകിവന്നിരുന്നു. കഴിഞ്ഞവർഷം ഇതനുസരിച്ചു സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ പട്ടികയിൽനിന്നാണ് 50 ശതമാനം കുട്ടികളെ പ്രവേശിപ്പിച്ചത്.

മാനേജ്മെന്‍റ് സീറ്റുകളിൽ നീറ്റ് പട്ടികയുടെ അടിസ്ഥാനത്തിൽ 2016 സെപ്റ്റംബർ 28 വരെയും അതതു കോളജുകളാണു പ്രവേശനം പ്രവേശനം നൽകിയത്. സെപ്റ്റംബർ 29 മുതൽ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള സീറ്റുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രവേശനം നൽകി.


ഒക്ടോബർ ഏഴിനു പ്രവേശന പരീക്ഷാ കമ്മീഷണർ നീറ്റ് പട്ടികയിൽനിന്ന് അപേക്ഷകരുടെ പ്രത്യേക ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകുകയുണ്ടായി. ഇക്കൂട്ടത്തിൽ കോഴിക്കോട് മുക്കം കെഎംസിടി കോളജിലെ മുഴുവൻ സീറ്റുകളിൽ മാനേജ്മെന്‍റ് ഫീസിലാണു കമ്മീഷണർ പ്രവേശനം നൽകിയത്. മാനേജ്മെന്‍റ് സീറ്റുകളിൽ എംബിബിഎസിനു നിശ്ചയിച്ചിരുന്ന 11 ലക്ഷം രൂപയും പലിശരഹിത നിക്ഷേപവും ഒക്കെ വാങ്ങിയാണു പ്രവേശനം നടത്തിയത്. ഇതോടൊപ്പം മറ്റ് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഒഴിവുണ്ടായിരുന്ന സീറ്റുകളിലും ഉയർന്ന ഫീസ് ഘടനയിൽതന്നെ പ്രവേശനം നടന്നു.

മുഴുവൻ സീറ്റുകളിലും കമ്മീഷണർ പ്രവേശനം നടത്തുന്പോൾ ഏകീകൃത ഫീസ് വേണമെന്നതാണ് മാനേജ്മെന്‍റുകൾ ആവശ്യപ്പെടുന്നത്. നേരത്തെ 50 ശതമാനം സീറ്റുകളിൽ കുറഞ്ഞ ഫീസിൽ കുട്ടികൾക്കു പഠിക്കാൻ അവസരം നൽകിയിരുന്നു. 25,000, 45,000, 2.5 ലക്ഷം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷത്തെ ഫീസ് ഘടന. മാനേജ്മെന്‍റ്, എൻആർഐ ഫീസും സർക്കാരാണു നിശ്ചയിച്ചിരു
ന്നത്.
മാനേജ്മെന്‍റ് സീറ്റുകളടക്കം വിട്ടുകൊടുക്കേണ്ട സാഹചര്യം സുപ്രീംകോടതി ഉത്തരവു പ്രകാരം കോളജുകൾക്കുണ്ട്. മാനേജ്മെന്‍റ്, എൻആർഐ സീറ്റുകളിൽ ഉയർന്ന ഫീസ് വാങ്ങി പ്രവേശനം നടത്തിയ കോളജ് അധികൃതർ കുറഞ്ഞ ഫീസ് ഘടന അംഗീകരിക്കില്ല. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള നിയമനിർമാണവുമായി സർക്കാർ ഇതിനെ നേരിടാനുള്ള തയാറെടുപ്പിലുമാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങൾക്കു ലഭ്യമായിട്ടുള്ള അവകാശങ്ങൾ അടക്കം പ്രവേശനത്തിൽ ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിലാകട്ടെ കത്തോലിക്കാ മാനേജ്മെന്‍റിനു കീഴിലുള്ള നാലു മെഡിക്കൽ കോളജുകളിലെ മെഡിക്കൽ പ്രവേശനവും ഫീസുമായി ബന്ധപ്പെട്ടുള്ള കരാറിന് ഇക്കൊല്ലംകൂടി കാലാവധിയുണ്ട്. 4.40 ലക്ഷം രൂപ ഏകീകൃത ഫീസായിട്ടാണ് കഴിഞ്ഞവർഷം കത്തോലിക്കാ മാനേജ്മെന്‍റുകൾ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളിൽ പ്രവേശനം നൽകിയത്.

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.