വിദ്യാർഥിനിയുടെ മരണം: പ്രതി അറസ്റ്റിൽ
വിദ്യാർഥിനിയുടെ  മരണം: പ്രതി അറസ്റ്റിൽ
Sunday, March 19, 2017 1:05 PM IST
കൊട്ടാരക്കര/കുണ്ടറ: കുണ്ടറ നാന്തിരിക്കലിൽ ആറാം ക്ലാസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. ഞണ്ട് വിജയൻ എന്നു വിളിക്കുന്ന വിക്ടർ (62) നെയാണ് അറസ്റ്റുചെയ്തത്. മൂന്നു ദിവസമായി അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായിരുന്നു ഇയാൾ. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നൽകിയ മൊഴിയെ തുടർന്നാണു വിക്ടർ തന്നെയാണു പ്രതിയെന്നു സ്ഥിരീകരിച്ചത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കും ആത്മഹത്യാ പ്രേരണയ്ക്കുമുള്ള വകുപ്പുകൾ ചേർത്താണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ മറ്റു പ്രതികളുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്.

കുട്ടി മരിക്കുന്നതിനു മൂന്നുദിവസം മുമ്പുപോലും വിക്ടർ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അപ്പൂപ്പൻ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മയോട് പരാതിപ്പെട്ടിരുന്നു. ഇവരുടെ അമ്മയോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
സീനിയർ ക്രിമിനൽ അഭിഭാഷകന്‍റെ ഗുമസ്തനായിരുന്ന വിക്ടർ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരികയായിരുന്നു.
മകളുടെ വീടിന് അടുത്തുതന്നെ മറ്റൊരു വീടുവാങ്ങി വിക്ടറും ഭാര്യയും താമസിച്ചുവരവെയാണ് മകൾ, ഭർത്താവ് തന്‍റെ മക്കളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി കുണ്ടറ സിഐക്ക് പരാതി നൽകിയത്. തുടർന്ന് മകളും മക്കളും വിക്ടറിന്‍റെ വീട്ടിൽ താമസിക്കാൻ തുടങ്ങി. ഇവിടെ വച്ചാണത്രെ വിക്ടർ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്.


കുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ മകൾ മക്കളെയും കൂട്ടി തങ്ങളുടെ വീട്ടിലേക്കു താമസം മാറി. എന്നാൽ ഇവിടെ എത്തിയും പീഡനം തുടർന്നതോടെയാണ് കഴിഞ്ഞ ജനുവരി 15ന് ഉച്ചയോടെ കത്തെഴുതി വച്ച ശേഷം ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തത്.

ലോക്കൽ പോലീസ് ഇത് വെറും ആത്മഹത്യയെന്ന നിലയിൽ ഒതുക്കിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി.
എന്നാൽ മാധ്യമ വാർത്തകളും മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലുംകൂടി ആയപ്പോഴാണ് കേസ് വിവാദമായത്. ഇതേ തുടർന്ന് കുണ്ടറ സർക്കിൾ ഇൻസ്പക്ടർ ആർ. ഷാബുവിനെയും എസ്ഐ രജീഷിനെയും സസ്പെൻഡ് ചെയ്തിരുന്നു.

റൂറൽ എസ്പി എസ്. സുരേന്ദ്രൻ കേസ് അന്വേഷണത്തിൽ നേരിട്ട് ഇടപെടുകയും ഡിവൈഎസ്പി ബി. കൃഷ്ണകുമാറിന് അന്വേഷണ ചുമതല നൽകുകയും ചെയ്തു.
രണ്ട് ഡിവൈഎസ്പിമാരും ആറ് സർക്കിൾ ഇൻസ്പക്ടർമാരും 10 എസ്ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.