കഞ്ചാവുമായി ആലുവ സ്വദേശി പിടിയിൽ
Wednesday, March 1, 2017 12:56 PM IST
ചങ്ങനാശേരി: സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്കു കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന മൊത്തവ്യാപാരിയായ യുവാവിനെ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസ്, കോട്ടയം എക്സൈസ് ഇന്‍റലിജന്‍റ് സ് വിഭാഗം ഇൻസ്പെക്ടർ എം.കെ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ആലുവ പുളിക്കൽ വീട്ടിൽ കിരണ്‍ (22) ആണ് പിടിയിലായത്. ഇയാളുടെ കൈയിൽനിന്ന് ഒന്നേകാൽ കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചങ്ങനാശേരി വാഴൂർ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നാണ് ഇയാൾ പിടിയി ലായത്. ആലപ്പുഴ ഭാഗത്തുള്ള ഒരാൾക്കു വിലയുറപ്പിച്ചു ചങ്ങനാശേരിയിൽ കൈമാറ്റത്തിനെത്തുന്പോഴാണ് പിടിയിലായത്.

തമിഴ്നാട് സേലത്തുള്ള അക്ക എന്ന സ്ത്രീയാണു പതിവായി ഇയാൾക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നതെന്ന് ഇയാൾ മൊഴിനൽകി. കഴിഞ്ഞമാസം അക്ക ഇയാൾക്ക് 10 കിലോ കഞ്ചാവ് നല്കിയിരുന്നു. ബാക്കി കഞ്ചാവ് വിൽപ്പന നടത്തിയ ശേഷം മിച്ചമുള്ള കഞ്ചാവ് കൈമാറ്റം ചങ്ങനാശേരിയിൽ നടത്താനെത്തുന്പോഴാണ് ഇയാൾ പിടിയിലായത്. ചങ്ങനാശേരി എക് സൈസ് റേഞ്ച് ഇൻസ്പെക്ടറിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നൂറു കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലെ 21-ാമത്തെ മയക്കുമരുന്നു വേട്ടയുമാണിത്.


അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഷെറീഫ്, പ്രിവന്‍റീവ് ഓഫീസറുമാരായ സജികുമാർ, രാജേഷ്, ബിനോദ്, ശ്രീകുമാർ, സുനിൽകുമാർ, സിവിൽ എക് സൈസ് ഓഫീസുമാരായ റ്റി.സന്തോഷ്, ലാലു തങ്കച്ചൻ, കെ.ഷിജു രതീഷ് കെ.നാണു, ആർ.കെ രാജീവ്, എ.എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.