കണ്ണൂർ വിമാനത്താവളം; നിർമാണം തകൃതി
കണ്ണൂർ വിമാനത്താവളം; നിർമാണം തകൃതി
Sunday, February 26, 2017 12:45 PM IST
മട്ടന്നൂർ: വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു. ഈവർഷം അവസാനത്തോടെ വിമാനത്താവളം പ്രവർത്തനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. ജൂണ്‍മാസത്തോടെ ജോലികൾ പൂർത്തീകരിച്ച് ഡിജിസിഎ അനുമതി ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി സെപ്റ്റംബറോടെ കണ്ണൂർ അന്താരാഷ്്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യാനാവുമെന്നാണു പ്രതീക്ഷ.

3050 മീറ്റർ നീളത്തിലുള്ള റണ്‍വേയുടെയും ഏപ്രണിന്‍റെയും പ്രവൃത്തി മാസങ്ങൾക്കുമുമ്പുതന്നെ പൂർത്തിയായിരുന്നുവെങ്കിലും പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ ജോലികളാണ് ഇപ്പോൾ തകൃതിയിൽ നടക്കുന്നത്. റണ്‍വേയുടെ നീളം 3050ൽനിന്നു 4000 മീറ്ററാക്കി ഉയർത്തുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനവും നടന്നുവരികയാണ്. കാനാട് പ്രദേശത്തുനിന്നാണ് 140 ഏക്കറോളം സ്ഥലം ഇതിനായി ഏറ്റെടുക്കുന്നത്. 80,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പാസഞ്ചർ ടെർമിനൽ കെട്ടിടമാണ് ഒരുങ്ങുന്നത്.

മൂന്നു നിലകളുള്ള പാസഞ്ചർ ടെർമിനലിലേക്ക് എത്താനും പുറത്തുകടക്കാനുള്ള മേൽപ്പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. ആഭ്യന്തര, അന്താരാഷ്ട്ര വിഭാഗങ്ങളിലായി 2000 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്നതാണ് ടെർമിനൽ. എടിസി കെട്ടിടം, ഫയർ സ്റ്റേഷൻ, സബ് സ്റ്റേഷനുകൾ, ഡിജി യാർഡ്, മോട്ടോർ ട്രാൻസ്പോർട്ട് വർക്ക്ഷോപ്പ്, ഇന്ധനപ്പാടം എന്നിവയുടെ നിർമാണവും പൂർത്തിയായിവരികയാണ്. ഗൾഫ് രാജ്യങ്ങൾ ലക്ഷ്യംവച്ചാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള പ്രധാന സർവീസുകൾ.


ആദ്യഘട്ടത്തിൽ ക്വലാലംപൂർ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങിയേക്കും. വലിയ വിമാനങ്ങളായ ബോയിംഗ് 777, എയർ ബസ് എ 380 തുടങ്ങിയവ ഭാവിയിൽ ഇറക്കാനുള്ള സൗകര്യത്തിനാണ് ഹബ്ബ് വിമാനത്താവളമാക്കി മാറ്റാൻ ശ്രമം തുടങ്ങിയത്. എമിറേറ്റ്സും ഇത്തിഹാദുമുൾപ്പെടെ 15 വിമാന കമ്പനികൾ കണ്ണൂരിലേക്ക് സർവീസ് നടത്താൻ മുന്നോട്ടുവന്നിട്ടുണ്ട്.

കമ്പനി പ്രതിനിധികളുമായി കിയാൽ അധികൃതർ ചർച്ചനടത്തിയിട്ടുണ്ട്. ഡിജിസിഎയുടെ സാങ്കേതിക അനുമതി നേടിയശേഷം റൂട്ട് നിശ്ചയിച്ച് സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങുമെന്നാണ് അറിയുന്നത്. 20 വലിയ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം കണ്ണൂർ വിമാനത്താവളത്തിലെ ഏപ്രണിലുണ്ട്. വികസനത്തിനുശേഷം വിമാനങ്ങളുടെ എണ്ണം 40 വരെയായി ഉയർത്താൻ കഴിയും. ഇതിനുള്ള സ്ഥലം പദ്ധതിപ്രദേശത്തു കണ്ടെത്തി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളുടെ പ്രവർത്തനങ്ങളൊന്നും ഇതുവരെ തുടങ്ങാനാവാത്തത് വലിയ പോരായ്മയായി അവശേഷിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.